SuperPrimetime

www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1936) Idukki (1869) Mostreaded (1617) Crime (1464) National (1234) Entertainment (850) Viral (443) world (443) Video (358) Health (209) Gallery (163) mollywood (160) Gulf (138) sports (138) Trending (109) business (95) bollywood (89) Science (80) Food (52) Travel (43) Gossip (37) kollywood (37) Tech (34) auto (27) featured (27) Sex (25) editorial (24) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Food Zone

Business

Auto

Tata Sierra | ടാറ്റ സിയറ ഇന്ത്യയിലേക്ക്

മുംബൈ: വാഹന പ്രേമികൾ കാത്തിരുന്ന റ്റാറ്റയുടെ സിയറ അടുത്ത മാസം ഇന്ത്യൻ വിപണിയിൽ. റ്റാറ്റാ മോട്ടോഴ്‌സിന്‍റെ ഫ്ലാഗ്ഷിപ്പ് എസ് യു വിയായ സിയറ നവം...

Recent PostAll the recent news you need to know

Laptop Backpack

ഇത്തവണയെങ്കിലും പീരുമേട് പിടിക്കുമോ; തലവേദനയാകുന്നത് പ്രാദേശിക നേതാക്കളിലെ അന്തർധാര



രണ്ടു പതിറ്റാണ്ടായി നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതിനെ മാത്രം വിജയിപ്പിച്ച പീരുമേട്ടിൽ ഇത്തവണയും കോൺഗ്രസിന് ശാപമായി പാർട്ടിക്കുള്ളിലെ കുലം കുത്തികൾ. അയ്യപ്പൻകോവിൽ, ഉപ്പുതറ പഞ്ചായത്തുകൾ കേന്ദ്രീകരിച്ചുള്ള ചില നേതാക്കളാണ് ഇപ്പോൾ ജില്ലാ നേതൃത്വത്തിനു വരെ തലവേദനയായിരിക്കുന്നത്.

20 വർഷമായി പീരുമേട് മണ്ഡലത്തിൽ സ്ഥാനാർഥികളെ മാറി മാറി പരീക്ഷിച്ചിട്ടും കോൺഗ്രസിനു വിജയിച്ചു കയറാൻ സാധിച്ചിട്ടില്ല. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലും ലോക്സഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസിന് ലീഡ് നേടിക്കൊടുക്കുന്ന പഞ്ചായത്തുകളിൽ പോലും നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിടുന്നത് പതിവ് കാഴ്ച്ചയാണ്. 

പാർട്ടിക്കുള്ളിലെ കുലം കുത്തികളായ ചില നേതാക്കളാണ് എല്ലാ തെരഞ്ഞെടുപ്പിലും മണ്ഡലത്തിൽ കോൺഗ്രസിനെ തോൽപ്പിക്കുന്നതെന്നത് പകൽ പോലെ വ്യക്തമാണ്. 

കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പീരുമേട് മണ്ഡലത്തിൽ കോൺഗ്രസ് വലിയ മുന്നേറ്റം നടത്തിയിരുന്നു. വണ്ടിപ്പെരിയാർ ഒഴികെയുള്ള പഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും വൻ മുന്നേറ്റമാണ് കോൺഗ്രസ് നടത്തിയത്.

ഇതിനു പിന്നിലെ തന്ത്രങ്ങൾ മെനഞ്ഞത് കെപിസിസിയുടെ നിയന്ത്രണത്തിൽ ജില്ലാ കോൺഗ്രസ് നേതൃത്വമാണെന്നാണ് വിവരം. പകൽ കോൺഗ്രസുകാരായും രാത്രിയിൽ സിപിഎം- ബിജെപി ബന്ധങ്ങളുമായി കൂടിക്കലർന്നും കച്ചവട രാഷ്ട്രീയം നടത്തുന്ന നേതാക്കളാണ് പീരുമേട് മണ്ഡലത്തിൽ കോൺഗ്രസിന് ശാപമാകുന്നത്.

ഇവരെ കണ്ടെത്തി നിർത്തേണ്ടിടത്ത് നിർത്തുകയെന്ന തന്ത്രമാണ് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജില്ലാ നേതൃത്വം സ്വീകരിച്ച വഴി. ചിലരെ പണം കൊടുത്തും, ചിലരെ മാറ്റി നിർത്തിയും ചിലരെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നു തന്നെ പറിച്ചെറിഞ്ഞുമായിരുന്നു പരീക്ഷണം.

ഇത്രയൊക്കെ പരീക്ഷണങ്ങൾ നടത്തിയിട്ടും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയെ തോൽപ്പിക്കാൻ പാർട്ടിക്കുള്ളിൽ തന്നെ ചില നേതാക്കൾ ശ്രമിച്ചെന്ന ആരോപണങ്ങളും അങ്ങിങ്ങായി ഉയർന്നു കേട്ടിരുന്നു. 

ത്രിതല പഞ്ചായത്തിലെ വിജയത്തിനു പിന്നാലെ വീണ്ടും ഇത്തരം കുലം കുത്തികൾ ശക്തിപ്പെട്ടതായിട്ടാണ് പാർട്ടി നേതൃത്വത്തിന്‍റെ വിലയിരുത്തൽ. ഉപ്പുതറ, അയ്യപ്പൻകോവിൽ പഞ്ചായത്തുകളെ കേന്ദ്രീകരിച്ച് കോൺഗ്രസ്- സിപിഎം അന്തർധാര സജീവമാണെന്നും സൂചനകളുണ്ട്. 

ചില പ്രാദേശിക നേതാക്കളാണ് ഇതിനു പിന്നിലെന്ന വിവരമാണ് ജില്ലാ നേതൃത്വത്തിനു ലഭിക്കുന്നത്. 20 വർഷമായി ഇടതുപക്ഷം വിജയിക്കുന്ന മണ്ഡലം ഇത്തവണ എന്ത് വിലകൊടുത്തും തിരിച്ചു പിടിക്കുകയെന്ന ലക്ഷ്യത്തിലാണ് കോൺഗ്രസ് ജില്ലാ നേതൃത്വവും കെപിസിസിയും നീങ്ങുന്നത്. 

ഇതിനു തടസമാകുന്നത് ഇത്തരം പ്രാദേശിക നേതാക്കളുടെ ഡബിൾ ഗെയിമാണെന്നാണ് പുറത്തു വരുന്ന വിവരം. തെരഞ്ഞെടുപ്പിന് തയാറെടുക്കുമ്പോൾ കോൺഗ്രസിന് തലവേദനയാകുന്നതും ഇത്തരം നേതാക്കളാണ്. ഇവരെ നിലക്കു നിർത്താൻ കഴിയാതെ വരുന്നതും പാർട്ടിക്ക് ക്ഷീണമായി മാറുകയാണ്. 

Join Our Whats App group

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

സൗദിയിൽ മലയാളി വീട്ടമ്മ മരിച്ചു 

റിയാദ്: സൗദി അറേബ്യയിൽ മലയാളി വീട്ടമ്മ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ആലപ്പുഴ നൂറനാട് കല്ലിക്കോട്ട് പുത്തൻവീട്ടിൽ മഞ്ജു പുഷ്പവല്ലി (48) ആണ് മരിച്ചത്. കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലിലാണ് സംഭവം. 

കഴിഞ്ഞ 11 മാസമായി ജുബൈലില്‍ ഭര്‍ത്താവിനോടൊപ്പം താമസിച്ചു വരികയായിരുന്നു മഞ്ജു. സന്ദര്‍ശക വിസ കാലാവധി പൂര്‍ത്തിയാക്കി അടുത്ത മാസം നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് അപ്രതീക്ഷിത മരണം സംഭവിച്ചത്.

ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് ഇവര്‍ നേരത്തെ ചികിത്സ തേടിയിരുന്നതായി ബന്ധുക്കള്‍ അറിയിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ വീട്ടില്‍ അബോധാവസ്ഥയിലായ മഞ്ജുവിനെ ഉടന്‍ തന്നെ റെഡ് ക്രസന്‍റ് ആംബുലന്‍സില്‍ ജുബൈല്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. 

ഭര്‍ത്താവ്: പ്രസാദ് ജനാര്‍ദ്ദനന്‍ (ജുബൈലില്‍ ജോലി ചെയ്യുന്നു). മകള്‍: അഞ്ജലി. മാതാപിതാക്കള്‍: ചെല്ലപ്പന്‍ നാരായണന്‍, പുഷ്പവല്ലി ജാനകി. സഹോദരന്‍: മനോജ് കുമാര്‍. നിലവില്‍ ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. 

സ്ത്രീകളുടെ അടിവസ്ത്രം മോഷ്‌‌ടിച്ച് വിക്രിയ; മലയാളി യുവാവ് അറസ്റ്റിൽ



ബംഗളൂരു: ഉണങ്ങാൻ വിരിച്ചിടുന്ന സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിക്കുന്ന മലയാളി ബംഗളൂരുവിൽ അറസ്റ്റിൽ. ഹെബാഗൊഡിയിൽ താമസിക്കുന്ന അമൽ എൻ. അജികുമാറാണ് (23) അറസ്റ്റിലായത്. ഇയാളുടെ താമസ സ്ഥലത്ത് പൊലീസ് നടത്തിയ പരിശോധനയിൽ നിരവധി സ്ത്രീകളുടെ അടിവസ്ത്രങ്ങളാണ് കണ്ടെത്തിയത്.

വിദ്യാനഗർ മേഖലയിൽ ഉണങ്ങാനിടുന്ന അടിവസ്ത്രം മോഷണം പോകുന്നത് പതിവായതോടെയാണ് നാട്ടുകാർ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.

മോഷ്ടിക്കുന്ന അടിവസ്ത്രങ്ങൾ താമസ സ്ഥലത്ത് തൂക്കിയിട്ട് പ്രദർശിപ്പിക്കുന്നതായിരുന്നു ഇയാളുടെ രീതി. അടിവസ്ത്രങ്ങൾ മോഷ്ടിച്ച ശേഷം ഇവ ധരിച്ച് മൊബൈൽ ഫോണിൽ ഫോട്ടോയും വീഡിയോയും ചിത്രീകരിക്കുന്നതും പതിവായിരുന്നു. ആറ് മാസം മുമ്പാണ് ഇയാൾ ബംഗളൂരുവിലെത്തിയത്. വാടക വീട്ടിൽ സുഹൃത്തിനൊപ്പമാണ് താമസിച്ചിരുന്നത്.

Join Our Whats App group

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

സൗദിയിൽ മലയാളി വീട്ടമ്മ മരിച്ചു 

റിയാദ്: സൗദി അറേബ്യയിൽ മലയാളി വീട്ടമ്മ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ആലപ്പുഴ നൂറനാട് കല്ലിക്കോട്ട് പുത്തൻവീട്ടിൽ മഞ്ജു പുഷ്പവല്ലി (48) ആണ് മരിച്ചത്. കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലിലാണ് സംഭവം. 

കഴിഞ്ഞ 11 മാസമായി ജുബൈലില്‍ ഭര്‍ത്താവിനോടൊപ്പം താമസിച്ചു വരികയായിരുന്നു മഞ്ജു. സന്ദര്‍ശക വിസ കാലാവധി പൂര്‍ത്തിയാക്കി അടുത്ത മാസം നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് അപ്രതീക്ഷിത മരണം സംഭവിച്ചത്.

ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് ഇവര്‍ നേരത്തെ ചികിത്സ തേടിയിരുന്നതായി ബന്ധുക്കള്‍ അറിയിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ വീട്ടില്‍ അബോധാവസ്ഥയിലായ മഞ്ജുവിനെ ഉടന്‍ തന്നെ റെഡ് ക്രസന്‍റ് ആംബുലന്‍സില്‍ ജുബൈല്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. 

ഭര്‍ത്താവ്: പ്രസാദ് ജനാര്‍ദ്ദനന്‍ (ജുബൈലില്‍ ജോലി ചെയ്യുന്നു). മകള്‍: അഞ്ജലി. മാതാപിതാക്കള്‍: ചെല്ലപ്പന്‍ നാരായണന്‍, പുഷ്പവല്ലി ജാനകി. സഹോദരന്‍: മനോജ് കുമാര്‍. നിലവില്‍ ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. 

ദീപക്കിന്‍റെ മരണം; ഷിംജിത റിമാന്‍റിൽ



കോഴിക്കോട്: ഓടുന്ന ബസിൽ ലൈംഗികാതിക്രമം നടത്തുന്നതായി വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതിനു പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി റിമാന്‍റിൽ. കോഴിക്കോട് സ്വദേശി ദീപക്കിന്‍റെ മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കൾ നൽകിയ പരാതിയിലാണ് പ്രതിയായ ഷിംജിതയെ പൊലീസ് അറസ്റ്റ് ചെയ്‌തത്. കുന്നമംഗലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഷിംജിതയെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തത്. 

ഇവരെ മഞ്ചേരി ജയിലിലേക്ക് മാറ്റും. ജനരോഷം ഭയന്ന് കോടതിയിൽ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരുന്നത്. ജാമ്യം നല്‍കണമെന്ന് ഷിംജിത കോടതിയില്‍ ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് വരുമ്പോള്‍ പരിഗണിക്കാമെന്നായിരുന്നു കോടതിയുടെ മറുപടി. 

വടകരയിലെ ബന്ധുവീട്ടില്‍ നിന്നാണ് ഷിംജിതയെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവം നടന്ന് ആറാം ദിവസമാണ് ഷിംജിത അറസ്റ്റിലാവുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച്ചയായിരുന്നു കേസിന്നാസ്പദമായ സംഭവം. പയ്യന്നൂരിലെ ബസ് യാത്രക്കിടെ ലൈംഗിക അതിക്രമം നേരിടേണ്ടി വന്നുവെന്ന് ചൂണ്ടിക്കാട്ടി ഷിംജിത ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. 

ഒരു ദിവസം കൊണ്ട് തന്നെ ആ വീഡിയോ 23 ലക്ഷം പേരാണ് കണ്ടത്. ഇത് പ്രചരിച്ചതോടെയാണ് ദീപക്ക് ആത്മഹത്യ ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പലതരത്തിലുള്ള വാദപ്രതിവാദങ്ങള്‍ തുടരുകയാണ്.

സംഭവുമായി ബന്ധപ്പെട്ട് ബസിലെ സിസി ടിവി ദ്യശ്യങ്ങള്‍ കഴിഞ്ഞ ദിവസം പൊലീസ് പരിശോധിച്ചെങ്കിലും നിർണായകമായ തരത്തിലുള്ളതൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. യാത്രയ്ക്കിടെ ഉപദ്രവിച്ചെന്ന് ആരും പരാതി പറഞ്ഞില്ലെന്ന് ജീവനക്കാര്‍ ഇന്നലെ പ്രതികരിച്ചിരുന്നു. ജീവനക്കാരുടെ മൊഴിയും ഒപ്പം ബസില്‍ യാത്ര ചെയ്ത മറ്റുള്ളവരുടെ മൊഴിയും ഉടന്‍ രേഖപ്പെടുത്തും. 

Join Our Whats App group

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

സൗദിയിൽ മലയാളി വീട്ടമ്മ മരിച്ചു 

റിയാദ്: സൗദി അറേബ്യയിൽ മലയാളി വീട്ടമ്മ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ആലപ്പുഴ നൂറനാട് കല്ലിക്കോട്ട് പുത്തൻവീട്ടിൽ മഞ്ജു പുഷ്പവല്ലി (48) ആണ് മരിച്ചത്. കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലിലാണ് സംഭവം. 

കഴിഞ്ഞ 11 മാസമായി ജുബൈലില്‍ ഭര്‍ത്താവിനോടൊപ്പം താമസിച്ചു വരികയായിരുന്നു മഞ്ജു. സന്ദര്‍ശക വിസ കാലാവധി പൂര്‍ത്തിയാക്കി അടുത്ത മാസം നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് അപ്രതീക്ഷിത മരണം സംഭവിച്ചത്.

ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് ഇവര്‍ നേരത്തെ ചികിത്സ തേടിയിരുന്നതായി ബന്ധുക്കള്‍ അറിയിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ വീട്ടില്‍ അബോധാവസ്ഥയിലായ മഞ്ജുവിനെ ഉടന്‍ തന്നെ റെഡ് ക്രസന്‍റ് ആംബുലന്‍സില്‍ ജുബൈല്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. 

ഭര്‍ത്താവ്: പ്രസാദ് ജനാര്‍ദ്ദനന്‍ (ജുബൈലില്‍ ജോലി ചെയ്യുന്നു). മകള്‍: അഞ്ജലി. മാതാപിതാക്കള്‍: ചെല്ലപ്പന്‍ നാരായണന്‍, പുഷ്പവല്ലി ജാനകി. സഹോദരന്‍: മനോജ് കുമാര്‍. നിലവില്‍ ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. 

കല്യാണ വീട്ടിൽ പായസ ചെമ്പിൽ വീണു; മധ്യ വയസ്‌കൻ മരിച്ചു



മലപ്പുറം: ബന്ധുവീട്ടിലെ വിവാഹത്തിനിടെ പായസ ചെമ്പിൽ വീണ് മധ്യവയസ്കൻ മരിച്ചു. മലപ്പുറം ചേളാരി സ്വദേശി അയ്യപ്പന്‍( 55) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം.

പാപ്പനൂര്‍ ശിവക്ഷേത്രത്തിന് സമീപമുള്ള ബന്ധുവീട്ടിലെ വിവാഹത്തിനിടെയാണ് അയ്യപ്പന്‍ പായസ ചെമ്പില്‍ വീണത്. വിവാഹ സൽകാരത്തിനായി തയ്യാറാക്കുകയായിരുന്ന പായസം ഇളക്കുന്നതിനിടെ അബദ്ധത്തില്‍ ചെമ്പിലേക്ക് വീഴുകയായിരുന്നു. 

ഗുരുതരമായി പരുക്കേറ്റ അയ്യപ്പനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകിട്ടോടെയാണ് മരണം സംഭവിച്ചത്.

Join Our Whats App group

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

സൗദിയിൽ മലയാളി വീട്ടമ്മ മരിച്ചു 

റിയാദ്: സൗദി അറേബ്യയിൽ മലയാളി വീട്ടമ്മ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ആലപ്പുഴ നൂറനാട് കല്ലിക്കോട്ട് പുത്തൻവീട്ടിൽ മഞ്ജു പുഷ്പവല്ലി (48) ആണ് മരിച്ചത്. കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലിലാണ് സംഭവം. 

കഴിഞ്ഞ 11 മാസമായി ജുബൈലില്‍ ഭര്‍ത്താവിനോടൊപ്പം താമസിച്ചു വരികയായിരുന്നു മഞ്ജു. സന്ദര്‍ശക വിസ കാലാവധി പൂര്‍ത്തിയാക്കി അടുത്ത മാസം നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് അപ്രതീക്ഷിത മരണം സംഭവിച്ചത്.

ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് ഇവര്‍ നേരത്തെ ചികിത്സ തേടിയിരുന്നതായി ബന്ധുക്കള്‍ അറിയിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ വീട്ടില്‍ അബോധാവസ്ഥയിലായ മഞ്ജുവിനെ ഉടന്‍ തന്നെ റെഡ് ക്രസന്‍റ് ആംബുലന്‍സില്‍ ജുബൈല്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. 

ഭര്‍ത്താവ്: പ്രസാദ് ജനാര്‍ദ്ദനന്‍ (ജുബൈലില്‍ ജോലി ചെയ്യുന്നു). മകള്‍: അഞ്ജലി. മാതാപിതാക്കള്‍: ചെല്ലപ്പന്‍ നാരായണന്‍, പുഷ്പവല്ലി ജാനകി. സഹോദരന്‍: മനോജ് കുമാര്‍. നിലവില്‍ ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. 

സൗദിയിൽ മലയാളി വീട്ടമ്മ മരിച്ചു



റിയാദ്: സൗദി അറേബ്യയിൽ മലയാളി വീട്ടമ്മ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ആലപ്പുഴ നൂറനാട് കല്ലിക്കോട്ട് പുത്തൻവീട്ടിൽ മഞ്ജു പുഷ്പവല്ലി (48) ആണ് മരിച്ചത്. കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലിലാണ് സംഭവം. 

കഴിഞ്ഞ 11 മാസമായി ജുബൈലില്‍ ഭര്‍ത്താവിനോടൊപ്പം താമസിച്ചു വരികയായിരുന്നു മഞ്ജു. സന്ദര്‍ശക വിസ കാലാവധി പൂര്‍ത്തിയാക്കി അടുത്ത മാസം നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് അപ്രതീക്ഷിത മരണം സംഭവിച്ചത്.

ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് ഇവര്‍ നേരത്തെ ചികിത്സ തേടിയിരുന്നതായി ബന്ധുക്കള്‍ അറിയിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ വീട്ടില്‍ അബോധാവസ്ഥയിലായ മഞ്ജുവിനെ ഉടന്‍ തന്നെ റെഡ് ക്രസന്‍റ് ആംബുലന്‍സില്‍ ജുബൈല്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. 

ഭര്‍ത്താവ്: പ്രസാദ് ജനാര്‍ദ്ദനന്‍ (ജുബൈലില്‍ ജോലി ചെയ്യുന്നു). മകള്‍: അഞ്ജലി. മാതാപിതാക്കള്‍: ചെല്ലപ്പന്‍ നാരായണന്‍, പുഷ്പവല്ലി ജാനകി. സഹോദരന്‍: മനോജ് കുമാര്‍. നിലവില്‍ ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. 

Join Our Whats App group

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

വളകോട്ടിൽ യുവതി ശുചിമുറിയിൽ കത്തിക്കരിഞ്ഞ നിലയിൽ



ഇടുക്കി: ഉപ്പുതറ വളകോട്ടിൽ യുവതിയെ ശുചിമുറിയിൽ കത്തിക്കരിഞ്ഞ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. വളകോട് പാലക്കാവ് കടുവാക്കാനം നെടുങ്ങഴിയില്‍, ലാലി എന്ന ജോര്‍ജ് ജോസഫിന്‍റെ ഭാര്യ വസീന (43)യാണ് മരിച്ചത്.

രാവിലെ ജോലിക്ക് പോയ ഭർത്താവ് ലാലി ഉച്ചയ്ക്ക് 12.30 ഓടെയാണ് വസീനയെ ശുചിമുറിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടത്. ചുമട്ടു തൊഴിലാളിയായ ലാലി ഉച്ചയ്ക്ക് 12 ഓടെയാണ് വീട്ടിലെത്തിയത്. വസീനയെ പലവട്ടം വിളിച്ചിട്ടും മറുപടിയുണ്ടായില്ല. ഇതിനിടെ ശുചിമുറിയിൽ വെള്ളം പോകുന്ന ശബ്ദം കേട്ട് നോക്കിയപ്പോഴാണ് വസീനയെ കത്തിക്കരിഞ്ഞ നിലയിൽ ഭിത്തിയിൽ ചാരിയിരിക്കുന്നതായി കണ്ടത്.

ഉടൻ നാട്ടുകാരെയും ബ്ലോക്ക് പഞ്ചായത്ത് അംഗം ജോര്‍ജ് ജോസഫിനെയും വിവരം അറിയിക്കുകയായിരുുന്നു. ജോര്‍ജ് ജോസഫ് വിവരം പൊലീസിനെ അറിയിച്ചു. ആദ്യ ഭാര്യയും മക്കളും ഉപേക്ഷിച്ചു പോയതിനു പിന്നാലെ നാല് വർഷം മുമ്പാണ് ലാലി വസീനയെ രജിസ്റ്റർ വിവാഹം ചെയ്യുന്നത്. 

വസീനയുടെയും രണ്ടാം വിവാഹമാണ്. വസീനക്ക് മാനസിക രോഗം ഉണ്ടായിരുന്നതായി പറയുന്നു. വര്‍ഷങ്ങളായി മരുന്ന് കഴിച്ച് വരുകയായിരുന്നു. വസീന കായംകുളം സ്വദേശിയാണ്. ഇരുവര്‍ക്കും മക്കളില്ല. ഏലത്തിന് മരുന്നടിക്കുന്ന പെട്രോള്‍ മോട്ടറിന് ഒഴിക്കാന്‍ വാങ്ങി വെച്ച പെട്രോള്‍ ഒഴിച്ചാകാം കത്തിച്ചതെന്നാണ് നിഗമനം. ആത്മഹത്യയാവാമെന്നാണ് പൊലീസ് പറയുന്നത്.

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

ഇടുക്കിയുടെ മനോഹര കാഴ്ച്ച..... വീഡിയോ... 

Travel