SuperPrimetime

www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1942) Idukki (1873) Mostreaded (1617) Crime (1468) National (1237) Entertainment (851) world (444) Viral (443) Video (358) Health (210) Gallery (163) mollywood (161) Gulf (138) sports (138) Trending (109) business (95) bollywood (89) Science (80) Food (52) Travel (43) Gossip (37) kollywood (37) Tech (34) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) review (13) Fashion (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Food Zone

Business

Auto

Tata Sierra | ടാറ്റ സിയറ ഇന്ത്യയിലേക്ക്

മുംബൈ: വാഹന പ്രേമികൾ കാത്തിരുന്ന റ്റാറ്റയുടെ സിയറ അടുത്ത മാസം ഇന്ത്യൻ വിപണിയിൽ. റ്റാറ്റാ മോട്ടോഴ്‌സിന്‍റെ ഫ്ലാഗ്ഷിപ്പ് എസ് യു വിയായ സിയറ നവം...

Recent PostAll the recent news you need to know

Laptop Backpack

ശാരീരിക ബന്ധത്തിൽ തൃപ്‌തിയില്ല; ഭർത്താവിനെ ഉപേക്ഷിച്ച് നവ വധു



ലക്‌നൗ: വിവാഹം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞതിനു പിന്നാലെ ഭർത്താവിനെ ഉപേക്ഷിച്ച് നവ വധു. ഉത്തർപ്രദേശിലെ ഹാഥ്റസിലാണ് സംഭവം നടന്നത്. വിവാഹ ജീവിതത്തിലെ അതൃപ്‌തിയാണ് ബന്ധം വേർപെടുത്താനുള്ള കാരണമായത്. സംഭവം ദേശീയ മാധ്യമങ്ങളിൽ അടക്കം വാർത്തയായി മാറിയിരിക്കുകയാണ്. 

ഭര്‍ത്താവുമായുള്ള ലൈംഗിക ബന്ധത്തില്‍ തൃപ്തയല്ലെന്നതുൾപ്പെടെയുള്ള കാര്യങ്ങളാണ് യുവതി വിവാഹ മോചന കേസിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഭര്‍ത്താവ് കറുത്ത നിറമുള്ളവനാണെന്നും ശാരീരിക ബന്ധത്തില്‍ തൃപ്തയല്ലെന്നും ഭാര്യ ആരോപിച്ചു. ഹാഥ്‌റസില്‍ താമസിക്കുന്ന ഇയാൾ ഒരു മാസം മുമ്പാണ് യുവതിയെ വിവാഹം കഴിച്ചത്. എന്നാല്‍ വിവാഹം കഴിഞ്ഞ് ഒരുമാസമായപ്പോള്‍ ഭാര്യ പരാതിയുമായി രംഗത്തെത്തുകയായിരുന്നു.

ശാരീരിക ബന്ധത്തില്‍ അദ്ദേഹം തൃപ്തയല്ലെന്ന് ഭര്‍ത്താവിനെ അറിയിച്ചു. അദ്ദേഹം കാര്യങ്ങള്‍ വിശദീകരിക്കാന്‍ ശ്രമിച്ചെങ്കിലും ബന്ധവുമായി മുന്നോട്ട് പോകാന്‍ യുവതി വിസമ്മതിച്ചു.

എന്‍റെ വിവാഹം കഴിഞ്ഞിട്ട് ഒരു മാസമായി. എന്‍റെ ഭര്‍ത്താവ് ഒരു സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഞങ്ങള്‍ക്ക് കുടുംബ പ്രശ്നങ്ങളൊന്നുമില്ല. ഞങ്ങളുടെ ശാരീരിക ബന്ധവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളുണ്ട്. എനിക്ക് തുറന്നു സംസാരിക്കാന്‍ കഴിയാത്ത ചില കാര്യങ്ങളുണ്ട്. ഇനി അവനോടൊപ്പം താമസിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ബന്ധം വേര്‍പിരിയാന്‍ പൊലീസിനെ സമീപിക്കുമെന്നും യുവതി പറഞ്ഞു.

ഇരു കുടുംബങ്ങളുടെയും സമ്മതത്തോടെയാണ് വിവാഹം നിശ്ചയിച്ചതെന്നും എന്നാല്‍ ഇപ്പോള്‍ ഭാര്യ തന്‍റെ ഇരുണ്ട നിറത്തില്‍ അസ്വസ്ഥയാണെന്നും ഭര്‍ത്താവ് പറഞ്ഞു. വിവാഹത്തിന് ഏകദേശം 2.5 മുതല്‍ മൂന്ന് ലക്ഷം രൂപ വരെ ചെലവഴിച്ചു. ഇപ്പോള്‍ അവള്‍ക്ക് എന്നെ ഇഷ്ടമല്ലാത്തതിനാല്‍ ബന്ധം തകരുകയാണ്. എനിക്ക് വളരെ സങ്കടമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്തും ഗ്രാമത്തലവനും വിഷയത്തില്‍ ഇടപെട്ട് അനുരഞ്ജനത്തിന് ശ്രമിച്ചെങ്കിലും യുവതി വഴങ്ങിയില്ല.

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

യുവാവ് പശുവിനെ ബലാത്സംഗം ചെയ്യുന്ന വീഡിയോ പുറത്ത് 

ഭോപ്പാൽ: യുവാവ് പശുവിനെ ബലാത്സംഗം ചെയ്യുന്ന വീഡിയോ പുറത്തു വന്നതിനു പിന്നാലെ ഗ്രാമത്തിൽ സംഘർഷം. സോഷ്യൽ മീഡിയയിലൂടെയാണ് കഴിഞ്ഞ ദിവസം വീഡിയോ പുറത്തു വന്നത്. സംഭവം വിവാദമായതോടെ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്‌തിരുന്നു. എന്നാൽ ഇതിനു പിന്നാലെ നാട്ടിൽ കലാപം പൊട്ടിപ്പുറപ്പെടുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

സംഘർഷത്തിൽ കടകളും വാഹനങ്ങളും വീടും തീയിട്ടു നശിപ്പിച്ചതായാണ് റിപ്പോർട്ട്. വീഡിയോയില്‍ ഹിന്ദു സംഘടനകള്‍ പ്രതിഷേധം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ദാംജിപുരയില്‍ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. ബലാത്സംഗത്തിന് ഇരയായതായി ആരോപിക്കപ്പെടുന്ന പശു പ്രതിയായ അബു ഖാന്‍റേതാണ്. പ്രതിയുമായി ബന്ധമുള്ളതായി പറയപ്പെടുന്ന ഒരു പഞ്ചര്‍ റിപ്പയര്‍ കടയ്ക്ക് നാട്ടുകാര്‍ തീയിട്ടു.

അഗ്‌നിശമന സേനയെ വിളിച്ചുവരുത്തി തീ നിയന്ത്രണവിധേയമാക്കി. അതേസമയം, ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ലക്ഷക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ക്ക് നാശം സംഭവിച്ചതായി പറയപ്പെടുന്നു. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.

ചപ്പാത്ത്- ചെങ്കര റോഡ് വിവാദം; ഏറ്റെടുത്ത് പത്ര മാധ്യമങ്ങൾ



ഇടുക്കി: രാഷ്ട്രീയ വ്യത്യാസം മറന്ന് നാട്ടുകാർ രംഗത്തിറങ്ങിയതിനു പിന്നാലെ അയ്യപ്പൻകോവിൽ കെ. ചപ്പാത്ത്- ചെങ്കര റോഡ് നിർമാണത്തിൽ ഇടപെട്ട് പത്ര മാധ്യമങ്ങളും. റോഡ് നിർമാണത്തിൽ അഴിമതി ആരോപണം ഉയർത്തിയാണ് പത്ര മാധ്യമങ്ങൾ വാർത്ത പുറത്തു വിട്ടിരിക്കുന്നത്. 

റോഡ് പണിയിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി പ്രൈംടൈം ന്യൂസ് നേരത്തെ റിപ്പോർട്ട് പുറത്തു വിട്ടിരുന്നു. ഇതിനിടെ ഇന്ന് (ചൊവ്വ) സിമന്‍റ് പാലത്ത് റോഡ് ഉപരോധം അടക്കം സംഘടിപ്പിക്കാനുള്ള നീക്കത്തിലാണ് നാട്ടുകാർ. 

നാട്ടുകാരെ വിഡ്ഢികളാക്കി നടത്തുന്ന റോഡ് നിർമാണമാണ് പ്രതിഷേധത്തിനു കാരണമായത്. കരാറുകാരനും നാട്ടിലെ ചില രാഷ്ട്രീയ നേതാക്കളും തമ്മിലുള്ള ഒത്തുകളിയാണ് ഇതിനു പിന്നിലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. അനുവദിച്ച തുകയുടെ നാലിനൊന്ന് പോലും നിലവിൽ നിർമാണത്തിനായി ചിലവാക്കിയിട്ടില്ലെന്നും ആക്ഷേപമുണ്ട്. 

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളെ മണ്ടൻമാരാക്കാൻ തുടങ്ങിയ റോഡ് പണി പിന്നീട് നിന്നു പോയിരുന്നു. മാധ്യമ വാർത്തകളെ തുടർന്നാണ് റോഡ് പണി വീണ്ടും ആരംഭിച്ചത്. എന്നാൽ കുറച്ച് കോൺക്രീറ്റും ടാറും വാരിയിട്ട് റോഡ് പണി തീർത്തെന്നു വരുത്തി തീർക്കാനായിരുന്നു കരാറുകാരന്‍റെ നീക്കം. 

ഇതിനിടെ റോഡ് പണി നടക്കുന്ന പ്രദേശത്തെ വാർഡ് മെമ്പർ അടക്കം വിഷയത്തിൽ മൗനം തുടരുന്നതും ദുരൂഹതയ്ക്ക് കാരണമാകുന്നുണ്ട്. കരാറുകാരനിൽ നിന്നും ചിലർ പണം പറ്റിയതായി വാട്‌സാപ് ഗ്രൂപ്പുകളിൽ ആക്ഷേപം ഉയരുന്നുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും റോഡ് പണിയിലെ അഴിമതി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ സമരത്തിലേക്ക് നീങ്ങുകയാണ്. 

പ്രദേശത്തെ രാഷ്ട്രീയ നേതാക്കളിൽ ചിലർ പണം പറ്റിയിട്ടുണ്ടെങ്കിൽ ഇതിൽ വിജിലൻസ് അടക്കം അന്വേഷിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഇക്കാര്യത്തിൽ വിജിലൻസിനടക്കം പരാതി നൽകാനുള്ള നീക്കവും നാട്ടുകാർ നടത്തുന്നുണ്ട്. 

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

അരക്കോടി മുടക്കിയിട്ടും നന്നാവാതെ ചപ്പാത്ത്- ചെങ്കര റോഡ്; ജനരോഷം ശക്തം



ഇടുക്കി: നാട്ടുകാരെ വിഡ്ഢികളാക്കിയുള്ള കെ. ചപ്പാത്ത്- ചെങ്കര റോഡ് നിർമാണത്തിനെതിരെ ജനരോഷം ശക്തം. അരക്കോടിയിലേറെ തുക അനുവദിച്ചിട്ടും അശാസ്ത്രീയമായി നിർമിക്കുന്ന റോഡ് ഇപ്പോൾ വാഹന യാത്രികർക്കും നാട്ടുകാർക്കും ഭാരമായി മാറിയിരിക്കുകയാണ്. 

സംഭവത്തിൽ രൂക്ഷമായ വിമർശനം ഉയർന്നിട്ടും രാഷ്ട്രീയ നേതാക്കളോ, ഉദ്യോഗസ്ഥരോ, കരാറുകാരോ വിഷയത്തിൽ ഇടപെടുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് നാട്ടുകാരുടെ കണ്ണിൽ പൊടിയിടാനായി നാല് മാസം മുമ്പാണ് അയ്യപ്പൻകോവിൽ പഞ്ചായത്തിലെ ചപ്പാത്ത്- ചെങ്കര റോഡ് നിർമാണം ആരംഭിച്ചത്. 

വർഷങ്ങളായി റോഡ് തകർന്ന് കിടന്നിട്ടും ഇവിടേക്ക് ജനപ്രതിനിധികൾ പോലും തിരിഞ്ഞു നോക്കിയിരുന്നില്ല. തെരഞ്ഞെടുപ്പിൽ റോഡ് തകർന്ന് കിടക്കുന്നത് തിരിച്ചടിയാകുമെന്ന് മനസിലാക്കിയ പ്രാദേശിക നേതാക്കളാണ് റോഡ് പണിക്ക് വിവിധ വകുപ്പുകളിൽ നിന്നും ഫണ്ട് തരപ്പെടുത്തിയത്.

തുടർന്ന് ഏതാനും ഭാഗങ്ങളിൽ കോൺക്രീറ്റ് ഇട്ട ശേഷം ജോലികൾ മരവിച്ചു. ഇതോടെ സംഭവം വിവാദമാകുകയും നാട്ടുകാർ വിമർശനവുമായി രംഗത്തെത്തുകയും ചെയ്‌തിരുന്നു. 

ഈ വീഡിയോ കണ്ടോ... 

ഇതിനു പിന്നാലെ വീണ്ടും റോഡ് പണി ആരംഭിച്ചെങ്കിലും അടിമുടി അശാസ്ത്രീയമായിട്ടാണ് ഇപ്പോൾ പണികൾ പുരോഗമിക്കുന്നത്. ടാറിങ്ങിന് ശേഷമാണ് സാധാരണയായി റോഡിൽ കോൺക്രീറ്റ് ഓടകൾ നിർമിക്കാറുള്ളതെങ്കിൽ ഇവിടെ ആദ്യം ഇട്ട കോൺക്രീറ്റ് ഓടകൾ ഇപ്പോൾ ടാറിങ്ങിനെക്കാളും താണു കിടക്കുകയാണ്. ഇത് കട്ടിങ് ആയതോടെ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപെടുന്നതും പതിവായി. 

ചപ്പാത്ത് മുതൽ സിമന്‍റ് പാലം വരെ റോഡ് നവീകരിക്കുന്നതിന് 50 ലക്ഷം രൂപയാണ് എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ചിട്ടുള്ളത്. ഇത് ധാരാളമാണെന്നിരിക്കെ എല്ലായിടത്തും ടാർ പോലും എത്തിക്കാതെയാണ് റോഡ് പണി നടത്തിയിരിക്കുന്നത്.

ചപ്പാത്തിൽ നിന്നും വണ്ടിപ്പെരിയാർ, കുമളി, തേക്കടി, മ്ലാമല, ചെങ്കര തുടങ്ങിയ പ്രദേശങ്ങളിലേക്ക് എളുപ്പത്തിൽ എത്താനാകുന്ന റോഡാണ് ഇത്. നൂറുകണക്കിന് കുടുംബങ്ങൾ താമസിക്കുന്ന പ്രദേശങ്ങളും ഈ റോഡിനു വശങ്ങളിലുണ്ട്. 

കാലങ്ങളായി ഈ റോഡ് പിഡബ്ലിയുഡി ഏറ്റെടുക്കണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും പ്രദേശത്തെ ചില രാഷ്ട്രീയ നേതാക്കൾ തന്നെ ഇതിനു തുരങ്കം വയ്ക്കുന്നതായും ആരോപണമുണ്ട്. 

നിലവിൽ സിമന്‍റ് പാലത്തിന് ശേഷം തകര്‍ന്ന്  കിടക്കുന്ന ഭാഗം നന്നാകാന്‍ അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് 15 ലക്ഷം രൂപ അനുവദിച്ച് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ജില്ലാ പഞ്ചായത്തും 15 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.  എന്നാൽ ഈ ഭാഗങ്ങളിൽ ഇതുവരെ പണികൾ നടന്നിട്ടില്ല. 

നേരത്തെ മലയോര ഹൈവേ നിർമാണം നടന്ന സമയത്തും ചപ്പാത്ത് പ്രദേശത്ത് രാഷ്ട്രീയ നേതാക്കൾ അനാവശ്യ വിവാദം ഉണ്ടാക്കുകയും തുടർന്ന് റോഡിന്‍റെ ഓട നിർമാണം അടക്കം വേണ്ട രീതിയിൽ നടക്കാതിരിക്കുകയും ചെയ്‌തിരുന്നു. 

മാധ്യമങ്ങൾ ഇക്കാര്യം ചൂണ്ടിക്കാട്ടിയെങ്കിലും വികസന വിരോധികളായ ഈ രാഷ്ട്രീയക്കാർ മാധ്യമങ്ങൾക്കെതിരെയും നിലപാടെടുത്തു. കാലങ്ങളായി ചപ്പാത്ത് പ്രദേശത്ത് കക്ഷി ഭേദമെന്യേ ചില രാഷ്ട്രീയ നേതാക്കൾ നടത്തുന്ന അവിശുദ്ധ കൂട്ടുകെട്ടാണ് പ്രദേശത്തിനു തന്നെ ശാപമായി മാറിയിരിക്കുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. 

പണത്തിനു വേണ്ടി പദ്ധതികളെ പോലും അട്ടമറിക്കുന്ന ഇവർ ചേർന്നുണ്ടാക്കിയ വലിയ സംഘമാണ് ഇവിടെ കാര്യങ്ങൾ നിശ്ചയിച്ചുകൊണ്ടിരിക്കുന്നത്. മലയോര ഹൈവേ നിർമാണത്തിലും ഈ സംഘത്തിന്‍റെ അഴിഞ്ഞാട്ടമാണ് ചപ്പാത്ത് പ്രദേശത്ത് കണ്ടത്. ഈ ഗൂഡ സംഘങ്ങളിൽ ചിലർ ഇത്തവണ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും എട്ട് നിലയിൽ പൊട്ടിയതും ശ്രദ്ധേയമായി. 

നിലവിൽ നടക്കുന്ന റോഡ് പണിയിലും ഇത്തരം അവിശുദ്ധ കൂട്ടുകെട്ടുകൾ ഉണ്ടായതായി നാട്ടുകാർ ആരോപിക്കുന്നുണ്ട്. വിഷയത്തിൽ ജനപ്രതിനിധികൾ ഇടപെടാത്തതും ഇതിനെ തുടർന്നാണെന്നാണ് സൂചനകൾ. 

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

യുവാവ് പശുവിനെ ബലാത്സംഗം ചെയ്യുന്ന വീഡിയോ പുറത്ത് 

ഭോപ്പാൽ: യുവാവ് പശുവിനെ ബലാത്സംഗം ചെയ്യുന്ന വീഡിയോ പുറത്തു വന്നതിനു പിന്നാലെ ഗ്രാമത്തിൽ സംഘർഷം. സോഷ്യൽ മീഡിയയിലൂടെയാണ് കഴിഞ്ഞ ദിവസം വീഡിയോ പുറത്തു വന്നത്. സംഭവം വിവാദമായതോടെ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്‌തിരുന്നു. എന്നാൽ ഇതിനു പിന്നാലെ നാട്ടിൽ കലാപം പൊട്ടിപ്പുറപ്പെടുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

സംഘർഷത്തിൽ കടകളും വാഹനങ്ങളും വീടും തീയിട്ടു നശിപ്പിച്ചതായാണ് റിപ്പോർട്ട്. വീഡിയോയില്‍ ഹിന്ദു സംഘടനകള്‍ പ്രതിഷേധം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ദാംജിപുരയില്‍ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. ബലാത്സംഗത്തിന് ഇരയായതായി ആരോപിക്കപ്പെടുന്ന പശു പ്രതിയായ അബു ഖാന്‍റേതാണ്. പ്രതിയുമായി ബന്ധമുള്ളതായി പറയപ്പെടുന്ന ഒരു പഞ്ചര്‍ റിപ്പയര്‍ കടയ്ക്ക് നാട്ടുകാര്‍ തീയിട്ടു.

അഗ്‌നിശമന സേനയെ വിളിച്ചുവരുത്തി തീ നിയന്ത്രണവിധേയമാക്കി. അതേസമയം, ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ലക്ഷക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ക്ക് നാശം സംഭവിച്ചതായി പറയപ്പെടുന്നു. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.


അച്ഛൻ മകളെ വെട്ടിക്കൊന്നു



മഞ്ചേശ്വരം: കുടുംബ വഴക്കിനെ തുടർന്ന് പിതാവ് മകളെ വെട്ടിക്കൊന്നു. കാസർകോട് മഞ്ചേശ്വരത്താണ് നടുക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. 18 വയസുകാരി മറിയം ജുമൈലയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പിതാവ് ഉമ്മര്‍ ഫാറൂഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

പ്രതി മയക്കുമരുന്നിന് അടിമയെന്ന് നാട്ടുകാര്‍ പറയുന്നു. ഇന്ന് വൈകുന്നേരമാണ് ക്രൂര കൊലപാതകം നടന്നിരിക്കുന്നത്. വീടിനകത്ത് വെച്ചാണ് ജുമൈലയെ വെട്ടിക്കൊലപ്പെടുത്തിയത്. 

പിതാവും മകളും തമ്മിൽ സ്വത്ത് തര്‍ക്കവും സ്വര്‍ണാഭരണവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും ഉണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. അതേ സമയം, നാട്ടുകാര്‍ പറയുന്നത് പിതാവ് സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്നും അതിനെ തുടര്‍ന്നുണ്ടായ കൊലപാതകമാണ് എന്നുമാണ്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരുന്നതായും പൊലീസ് വ്യക്തമാക്കി. 

വീടിനകത്ത് വെച്ച് നടന്ന വാക്കുതര്‍ക്കത്തിനൊടുവില്‍ പിതാവ് പെണ്‍കുട്ടിയെ ഒന്നിലധികം തവണ വെട്ടുകയായിരുന്നു. നാട്ടുകാര്‍ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഈ വീട്ടില്‍ സ്ഥിരമായി വഴക്കുണ്ടാകാറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. 

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

യുവാവ് പശുവിനെ ബലാത്സംഗം ചെയ്യുന്ന വീഡിയോ പുറത്ത് 

ഭോപ്പാൽ: യുവാവ് പശുവിനെ ബലാത്സംഗം ചെയ്യുന്ന വീഡിയോ പുറത്തു വന്നതിനു പിന്നാലെ ഗ്രാമത്തിൽ സംഘർഷം. സോഷ്യൽ മീഡിയയിലൂടെയാണ് കഴിഞ്ഞ ദിവസം വീഡിയോ പുറത്തു വന്നത്. സംഭവം വിവാദമായതോടെ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്‌തിരുന്നു. എന്നാൽ ഇതിനു പിന്നാലെ നാട്ടിൽ കലാപം പൊട്ടിപ്പുറപ്പെടുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

സംഘർഷത്തിൽ കടകളും വാഹനങ്ങളും വീടും തീയിട്ടു നശിപ്പിച്ചതായാണ് റിപ്പോർട്ട്. വീഡിയോയില്‍ ഹിന്ദു സംഘടനകള്‍ പ്രതിഷേധം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ദാംജിപുരയില്‍ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. ബലാത്സംഗത്തിന് ഇരയായതായി ആരോപിക്കപ്പെടുന്ന പശു പ്രതിയായ അബു ഖാന്‍റേതാണ്. പ്രതിയുമായി ബന്ധമുള്ളതായി പറയപ്പെടുന്ന ഒരു പഞ്ചര്‍ റിപ്പയര്‍ കടയ്ക്ക് നാട്ടുകാര്‍ തീയിട്ടു.

അഗ്‌നിശമന സേനയെ വിളിച്ചുവരുത്തി തീ നിയന്ത്രണവിധേയമാക്കി. അതേസമയം, ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ലക്ഷക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ക്ക് നാശം സംഭവിച്ചതായി പറയപ്പെടുന്നു. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.

ദാ കണ്ടോ പൂപ്പാടം..... 

യുവാവ് പശുവിനെ ബലാത്സംഗം ചെയ്യുന്ന വീഡിയോ; നാട്ടിൽ കലാപം



ഭോപ്പാൽ: യുവാവ് പശുവിനെ ബലാത്സംഗം ചെയ്യുന്ന വീഡിയോ പുറത്തു വന്നതിനു പിന്നാലെ ഗ്രാമത്തിൽ സംഘർഷം. സോഷ്യൽ മീഡിയയിലൂടെയാണ് കഴിഞ്ഞ ദിവസം വീഡിയോ പുറത്തു വന്നത്. സംഭവം വിവാദമായതോടെ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്‌തിരുന്നു. എന്നാൽ ഇതിനു പിന്നാലെ നാട്ടിൽ കലാപം പൊട്ടിപ്പുറപ്പെടുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

സംഘർഷത്തിൽ കടകളും വാഹനങ്ങളും വീടും തീയിട്ടു നശിപ്പിച്ചതായാണ് റിപ്പോർട്ട്. വീഡിയോയില്‍ ഹിന്ദു സംഘടനകള്‍ പ്രതിഷേധം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ദാംജിപുരയില്‍ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. ബലാത്സംഗത്തിന് ഇരയായതായി ആരോപിക്കപ്പെടുന്ന പശു പ്രതിയായ അബു ഖാന്‍റേതാണ്. പ്രതിയുമായി ബന്ധമുള്ളതായി പറയപ്പെടുന്ന ഒരു പഞ്ചര്‍ റിപ്പയര്‍ കടയ്ക്ക് നാട്ടുകാര്‍ തീയിട്ടു.

അഗ്‌നിശമന സേനയെ വിളിച്ചുവരുത്തി തീ നിയന്ത്രണവിധേയമാക്കി. അതേസമയം, ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ലക്ഷക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ക്ക് നാശം സംഭവിച്ചതായി പറയപ്പെടുന്നു. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6


യഥാർഥ സംഭവം; സർവം മായയിലെ സംഭവത്തെ കുറിച്ച് സംവിധായകൻ



കൊച്ചി: സൂപ്പർ ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ് നിവിൻ പോളി ചിത്രം സർവം മായ. ആഗോള ബോക്‌സ് ഓഫീസില്‍ 150 കോടി രൂപയിലേറേ നേടിയ ചിത്രത്തിന് ഒടിടിയിലും വൻ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. 

നിരീശ്വര വാദിയായ ചെറുപ്പക്കാരനും പ്രേതവും തമ്മിലുള്ള ബന്ധമാണ് ചിത്രത്തിലെ ഇതിവൃത്തം. ചിത്രം ഹിറ്റായതിനു പിന്നാലെ ഡെലൂലുവെന്ന പ്രേതം സോഷ്യൽ മീഡിയയിലും ട്രെൻഡിങ്ങാണ്. 

ഇപ്പോഴിതാ സര്‍വ്വം മായയിലെ ചില സന്ദര്‍ഭങ്ങള്‍ യഥാര്‍ഥ ജീവിത്തില്‍ നടന്ന സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഒടിടിപ്ലേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ അഖില്‍ സത്യന്‍.

മായ മാത്യു എന്ന ഡെലുലുവിനോട് സഹോദരന്‍ ഗുഡ് ബൈ (യെസ്) പറയുന്ന രംഗമാണ് സര്‍വ്വം മായയിലെ പ്രധാന ഇമോഷണല്‍ രംഗം. തുടര്‍ന്നാണ് ഡോക്ടേഴ്‌സ് മായാ മാത്യുവിന്‍റെ ജീവരക്ഷാ ഉപകരണങ്ങള്‍ നീക്കം ചെയ്യുന്നത്. സമാനമായ സന്ദര്‍ഭവും അനുഭവവും തങ്ങളുടെ അടുത്ത കുടുംബ സുഹൃത്ത് നേരിടേണ്ടി വന്നതാണ് എന്നാണ് അഖില്‍ സത്യന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. 

കോമയിലുള്ള ഒരാളുടെ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ നീക്കം ചെയ്യാന്‍ കുട്ടിയോട് അനുവാദം ചോദിക്കേണ്ടി വരികയാണ്. സഹിക്കാന്‍ പറ്റാത്ത വേദനയാണ് അത്. ആ ട്രോമാറ്റിക് സംഭവം ഒരിക്കലും ഞാന്‍ മറക്കില്ല. ആ സംഭവമാണ് സര്‍വം മായയിലും അതുപോലെ ഒരു രംഗം ഉപയോഗിക്കാന്‍ തനിക്ക് പ്രചോദനമായത് എന്നും അഖില്‍ സത്യന്‍ പറയുന്നു. 

സാങ്കല്‍പ്പിക കഥകള്‍ എഴുതാന്‍ താന്‍ അത്ര മികച്ചവനല്ല എന്നും സൂചിപ്പിക്കുന്ന അഖില്‍ സത്യന്‍ താന്‍ കണ്ട മനുഷ്യരോ അല്ലെങ്കില്‍ സന്ദര്‍ഭങ്ങളോ പ്രചോദനമായി സ്വീകരിക്കാറുണ്ട് എന്നും വെളിപ്പെടുത്തുന്നു.

മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടായ നിവിന്‍ പോളിയും അജു വര്‍ഗീസും ഒന്നിക്കുന്ന പത്താമത്തെ ചിത്രം എന്ന പ്രത്യേകതയും 'സര്‍വ്വം മായ'ക്കുണ്ട്. ഇവര്‍ക്കൊപ്പം മലയാളത്തിന്‍റെ പ്രിയതാരങ്ങളായ ജനാര്‍ദ്ദനന്‍, രഘുനാഥ് പലേരി, മധു വാര്യര്‍, അല്‍താഫ് സലിം, പ്രീതി മുകുന്ദന്‍ എന്നിവരും അണിനിരക്കുന്നു. അഖില്‍ സത്യന്‍, രതിന്‍ രാധാകൃഷ്ണന്‍ എന്നിവരാണ് എഡിറ്റിങ് വിഭാഗം കൈകാര്യം ചെയ്യുന്നത്.

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

വായിലെ ക്യാൻസറിന്‍റെ ലക്ഷണങ്ങൾ 

വായിലെ ക്യാൻസറിന് ശരീരം കാണിച്ചു തരുന്ന ചില ലക്ഷണങ്ങളുണ്ട്. ചുണ്ടുകൾ, നാവ്, വായുടെ ആവരണം, മോണകൾ, വായയുടെ അടിഭാഗം, മുകൾ ഭാഗം, തൊണ്ടയുടെ പിൻഭാഗം എന്നിവിടങ്ങളിലാണ് സാധാരണായി വായിലെ ക്യാൻസർ ഉണ്ടാകാറുള്ളത്. 

മദ്യവും പുകയിലയും ഒരുമിച്ച് ഉപയോഗിക്കുന്നവര്‍ക്ക് വായിലെ ക്യാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലാണ്. പുകവലി അല്ലെങ്കില്‍ പുകയില ചവയ്ക്കുന്നതുമായി പലപ്പോഴും ഓറല്‍ ക്യാന്‍സര്‍ ബന്ധപ്പെട്ടിരിക്കുന്നു. ദിവസവും മദ്യം കഴിക്കുന്നതും അപകടസാധ്യത വര്‍ദ്ധിപ്പിക്കും. 

ഇന്ത്യയിലെ 10 ഓറല്‍ ക്യാന്‍സര്‍ കേസുകളില്‍ ആറില്‍ കൂടുതല്‍ കേസുകളും മദ്യവും ഗുഡ്ക, ഖൈനി, പാന്‍ തുടങ്ങിയ പുകയില്ലാത്ത പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് സെന്‍റര്‍ ഫോര്‍ ക്യാന്‍സര്‍ എപ്പിഡെമിയോളജിയിലെയും ഹോമി ഭാഭ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെയും ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 

മദ്യം കഴിക്കുന്നത് അസറ്റാല്‍ഡിഹൈഡ് ഉൽപാദിപ്പിക്കുന്നു. ഇത് വായിലെ കോശങ്ങളിലെ ഡിഎന്‍എയെ നശിപ്പിക്കുന്ന ഒരു വിഷ പദാർഥമാണ്.

പ്രധാന ലക്ഷണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

ചുണ്ടിലോ, മോണയിലോ, വായയ്ക്കുള്ളിലോ രണ്ടാഴ്ചയ്ക്കുള്ളില്‍ സുഖപ്പെടാത്ത വ്രണം കാണുന്നതാണ് ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത്.

വായയ്ക്കുള്ളിലെ അര്‍ബുദത്തിന് മുമ്പുള്ള വളര്‍ച്ച വെളുത്തതോ, ചുവപ്പോ, മോണയിലും, നാവിലും, കവിളിന്‍റെ ഉള്‍ഭാഗത്തും, വായയുടെ മുകള്‍ഭാഗത്തും വികസിക്കുന്നു. ഈ പാടുകള്‍ കട്ടിയുള്ളതും പരുക്കനുമായിരിക്കും. ഈ പാടുകളുടെ പ്രാരംഭ ഘട്ടത്തില്‍ സാധാരണയായി ഒരു അസ്വസ്ഥതയും ഉണ്ടാകില്ല.

നാവിലോ, മോണയിലോ, വായയുടെ ആവരണത്തിലോ വെളുത്ത പാടുകള്‍ (ല്യൂക്കോപ്ലാകിയ) അല്ലെങ്കില്‍ ചുവന്ന പാടുകള്‍ കാണുന്നതാണ് മറ്റൊരു ലക്ഷണം. സാധാരണയായി വായയ്ക്കുള്ളിലോ, ചുണ്ടുകളിലോ, കഴുത്തിലോ, താടിയെല്ലിലോ സ്ഥിതി ചെയ്യുന്ന വളര്‍ച്ചയോ ടിഷ്യു കട്ടിയാക്കലോ ആയിട്ടാണ് ഓറല്‍ ക്യാന്‍സര്‍ പ്രത്യക്ഷപ്പെടുന്നത്. മുഴകള്‍ വേദനാജനകമോ വേദനയില്ലാത്തതോ ആകാം. രണ്ടാഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന മുഴകള്‍ കണ്ടാല്‍ ഡോക്ടറെ കണ്ട് പരിശോധന നടത്തണം. 


Travel