SuperPrimetime

www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1943) Idukki (1874) Mostreaded (1617) Crime (1469) National (1237) Entertainment (851) world (444) Viral (443) Video (358) Health (210) Gallery (163) mollywood (161) Gulf (138) sports (138) Trending (109) business (95) bollywood (89) Science (80) Food (52) Travel (43) Gossip (37) kollywood (37) Tech (34) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Food Zone

Business

Auto

Tata Sierra | ടാറ്റ സിയറ ഇന്ത്യയിലേക്ക്

മുംബൈ: വാഹന പ്രേമികൾ കാത്തിരുന്ന റ്റാറ്റയുടെ സിയറ അടുത്ത മാസം ഇന്ത്യൻ വിപണിയിൽ. റ്റാറ്റാ മോട്ടോഴ്‌സിന്‍റെ ഫ്ലാഗ്ഷിപ്പ് എസ് യു വിയായ സിയറ നവം...

Recent PostAll the recent news you need to know

Laptop Backpack

ഷൂസിനെ ചോറ്റുപാത്രമാക്കി യുവതി; വൈറൽ വീഡിയോ



വൈറലാകാൻ സോഷ്യൽ മീഡിയയിൽ പല വിദ്യകളും പയറ്റുന്നവരുണ്ട്. ചിലർ സാഹസിക വീഡിയോകൾ ചിത്രീകരിച്ച് വൈറലാകാൻ ശ്രമിക്കുമ്പോൾ മറ്റു ചിലരാകട്ടെ അൽപം നഗ്നതാ പ്രദർശനമോ ഇക്കിളി വർത്തമാനമോ പറഞ്ഞാണ് ശ്രദ്ധ നേടുന്നത്.

എന്നാൽ ഇൻസ്റ്റഗ്രാം താരമായ ജൂലിയറ്റ് എന്ന യുവതിയുടെ ഐഡി അൽപം വേറിട്ടതായി. കാലിലിടുന്ന ഷൂസിനെ ഫുഡ് സ്റ്റോറേജാക്കിയാണ് ജൂലിയറ്റ് ശ്രദ്ധ നേടിയത്. സംഭവം കേട്ടുകേൾവി ഇല്ലാത്ത സംഭവമായതിനു പിന്നാലെ ജൂലിയറ്റ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്‌തു. 

ഹീലുള്ള ഒരു ഷൂസ് ആണെന്നേ ആദ്യം തോന്നു. എന്നാൽ വെള്ള നിറത്തിലുള്ള ഷൂസിനടിയിൽ ഫുഡ് സ്റ്റോറേജ് ബോക്സാണെന്നതാണ് യാഥാർഥ്യം. ഷൂസിന്‍റെ മുകൾ ഭാഗവും ബേസും വേർതിരിച്ചെടുക്കാൻ സാധിക്കും വിധത്തിലാണ് ഡിസൈൻ. 

ബേസ് വേർതിരിച്ചെടുത്താൽ ഇതിനുള്ളിൽ എന്തും നിറയ്ക്കാം. ജൂലിയറ്റ് ഇത് ഭക്ഷണ സാധനങ്ങൾ നിറക്കാനാണ് ഉപയോഗിക്കുന്നത്. വീഡിയോയിൽ ജൂലിയറ്റ് ഷൂസിന്‍റെ ബേസിനുള്ളിൽ ബട്ടർ ചിക്കൻ നിറച്ച് കാണിക്കുന്നുമുണ്ട്. ബട്ടർ ചിക്കൻ നിറച്ച ഷൂസുമിട്ട് അവർ നടന്നും കാണിക്കുന്നു. ഇടക്ക് ചിക്കൻ കഴിക്കണമെന്ന് തോന്നിയാൽ ഷൂസ് അഴിച്ച് ചിക്കൻ കഴിക്കാം. ഇതും ജൂലിയറ്റ് കാണിച്ചുകൊടുക്കുന്നുണ്ട്. 

സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി പേർ കമന്‍റുകളും നൽകുന്നുണ്ട്. ലഞ്ച് ബോക്സ് വേണ്ടെന്ന് പറയുന്നവരും ഇതൊക്കെ കുറച്ച് ഓവറല്ലേ എന്ന് പറയുന്നവരും കുറവല്ല.

 

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

മകന്‍റെ വിവാഹ ഒരുക്കത്തിനിടെ പിതാവ് കുഴഞ്ഞു വീണു മരിച്ചു



മണ്ണഞ്ചേരി: മകന്‍റെ വിവാഹ ഒരുക്കങ്ങൾക്കിടെ കുഴഞ്ഞു വീണ പിതാവ് മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്തിലെ 17-ാം വാർഡിൽ താമസിക്കുന്ന ശിവനിവാസ് നരിയിൽ ശിവപ്രസാദ് (ശിവൻ- 62) ആണ് മരിച്ചത്. 

ചെങ്ങന്നൂർ ട്രഷറിയിലെ ജോലിക്കാരനായ ഇളയ മകൻ ഹരിപ്രസാദിന്‍റെ വിവാഹമായിരുന്നു ഞായറാഴ്ച്ച. ഇതിനുള്ള ഒരുക്കങ്ങൾക്കിടെ ഇന്ന് പുലർച്ചെയാണ് ശിവപ്രസാദ് കുഴഞ്ഞുവീണത്. 

പുലര്‍ച്ചെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം നടത്തി.

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6


ആഗസ്‌തി റിട്ടേൺസ്; ഇടുക്കിയിലെ കോൺഗ്രസിൽ അപ്രതീക്ഷിത ട്വിസ്റ്റ്



ഇടുക്കി: സ്ഥാനാർഥി നിർണയ ചർച്ചകൾ അതിവേഗം പുരോഗമിക്കുന്നതിനിടെ ഇടുക്കിയിലെ കോൺഗ്രസിൽ അപ്രതീക്ഷിത ട്വിസ്റ്റ്. ഐ ഗ്രൂപ്പിലെ കരുത്തനും ഇടുക്കിയിലെ കോൺഗ്രസിലെ അവസാന വാക്കുമായ അഡ്വ. ഇ.എം ആഗസ്തിയുടെ തിരിച്ചുവരവാണ് ഇപ്പോൾ കോൺഗ്രസ് വൃത്തങ്ങൾക്കിടയിലെ ചർച്ചാ വിഷയം. 

കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കട്ടപ്പന നഗരസഭയിൽ ചെയർമാൻ സ്ഥാനം ലക്ഷ്യമിട്ട് മത്സരിച്ച ആഗസ്തി തോൽവി ഏറ്റുവാങ്ങിയിരുന്നു. ഇതോടെ സോഷ്യൽ മീഡിയയിൽ അടക്കം വലിയ വിമർശനം ഏറ്റുവാങ്ങുകയും പിന്നാലെ സജീവ രാഷ്ട്രീയത്തിൽ നിന്നും വിരമിക്കൽ പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു. 

ഇതോടെ ഇടുക്കിയിലെ സ്ഥാനാർഥി ചർച്ചകളിൽ നിന്നു തന്നെ ആഗസ്തി വിട്ടു നൽക്കുകയായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി ഇപ്പോൾ വീണ്ടും രാഷ്ട്രീയത്തിൽ സജീവമാകുന്നതായി ആഗസ്തിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. ഇതോടെ സ്ഥാനാർഥി ചർച്ചകളിൽ ആഗസ്തിയുടെ പേരോ ആഗസ്തി നിർദേശിക്കുന്ന ആളുടെ പേരോ സജീവമാകുമെന്നാണ് സൂചനകൾ. 

രമേശ് ചെന്നിത്തലയുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് ആഗസ്തി വീണ്ടും രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നത്. സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തുന്നതിന് പാർട്ടിയുമായി എന്തു കരാറാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന കാര്യത്തിലാണ് ഇപ്പോഴും അവ്യക്തത തുടരുന്നത്. 

പാമ്പിന്‍റെ വരവ് കണ്ടാ...... 


കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉടുമ്പൻചോലയിൽ മത്സരിച്ചു തോറ്റ ആഗസ്തി വീണ്ടും മത്സര രംഗത്തേക്ക് ഇറങ്ങില്ലെന്നു തന്നെയാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചനകൾ. എന്നാൽ ഐ ഗ്രൂപ്പിന്‍റെ പ്രാതിനിത്യം ഉറപ്പിക്കാൻ വിശ്വസ്‌തനെ നിർദേശിക്കുമെന്നും ഇക്കാര്യത്തിൽ ധാരണയായിട്ടുണ്ടെന്നുണ് വിലയിരുത്തപ്പെടുന്നത്.

ആഗസ്തി വിട്ടു നിന്നാൽ ജില്ലയിലെ കോൺഗ്രസ് ഐ നേതാക്കളിൽ വലിയ അകൽച്ച ഉണ്ടാകുമെന്ന് കെപിസിസി വിലയിരുത്തിയിരന്നു. ഇതിനു പിന്നാലെയാണ് മധ്യസ്ഥ ചർച്ചകൾക്ക് ചൂടുപിടിച്ചത്. 

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

പ്രകൃതി വിരുദ്ധ പീഡനം; പൂജാരി അറസ്റ്റിൽ



കോഴിക്കോട്: സഹോദരങ്ങളെ പ്രകൃതി വിരുദ്ധ പീഡനങ്ങൾക്കിരയാക്കിയ കേസിൽ പൂജാരി അറസ്റ്റിൽ. കൊല്ലം കരുനാഗപ്പള്ളി സ്വദേശി സമ്പത്താണ് പിടിയിലായത്. വടകരയിലും സമീപ പ്രദേശങ്ങളിലും ഇയാള്‍ പൂജാരിയായി ജോലി ചെയ്തിരുന്നു. വടകര പൊലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയെ തുടർന്നാണ് അറസ്റ്റ്. 

പെണ്‍സുഹൃത്തിന്‍റെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെയാണ് ഇയാള്‍ പീഡിപ്പിച്ചത്. 12 ഉം ആറും വയസുള്ള കുട്ടികളാണ് പീഡനത്തിന് ഇരകളായത്. കുട്ടികളെ ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തു. തേപ്പ് പെട്ടികൊണ്ട് പൊള്ളിച്ചെന്നും മൊട്ടുസൂചി കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചെന്നും കുട്ടികള്‍ മൊഴി നല്‍കിയിട്ടുണ്ട്. പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു വീട്ടില്‍ മാറ്റാരും ഇല്ലാത്തപ്പോള്‍ പീഡനം.

കഴിഞ്ഞ ദിവസമാണ് സംഭവം പുറത്തറിയുന്നത്. വടകര പൊലീസ് കേസെടുത്തതിന് പിന്നാലെ പ്രതി സമ്പത്ത് ഒളിവില്‍പ്പോവുകയായിരുന്നു. ബെംഗളൂരുവില്‍ നിന്നാണ് വടകര പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഡല്‍ഹിയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. 

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

യുവാവ് പശുവിനെ ബലാത്സംഗം ചെയ്യുന്ന വീഡിയോ പുറത്ത് 

ഭോപ്പാൽ: യുവാവ് പശുവിനെ ബലാത്സംഗം ചെയ്യുന്ന വീഡിയോ പുറത്തു വന്നതിനു പിന്നാലെ ഗ്രാമത്തിൽ സംഘർഷം. സോഷ്യൽ മീഡിയയിലൂടെയാണ് കഴിഞ്ഞ ദിവസം വീഡിയോ പുറത്തു വന്നത്. സംഭവം വിവാദമായതോടെ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്‌തിരുന്നു. എന്നാൽ ഇതിനു പിന്നാലെ നാട്ടിൽ കലാപം പൊട്ടിപ്പുറപ്പെടുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

സംഘർഷത്തിൽ കടകളും വാഹനങ്ങളും വീടും തീയിട്ടു നശിപ്പിച്ചതായാണ് റിപ്പോർട്ട്. വീഡിയോയില്‍ ഹിന്ദു സംഘടനകള്‍ പ്രതിഷേധം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ദാംജിപുരയില്‍ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. ബലാത്സംഗത്തിന് ഇരയായതായി ആരോപിക്കപ്പെടുന്ന പശു പ്രതിയായ അബു ഖാന്‍റേതാണ്. പ്രതിയുമായി ബന്ധമുള്ളതായി പറയപ്പെടുന്ന ഒരു പഞ്ചര്‍ റിപ്പയര്‍ കടയ്ക്ക് നാട്ടുകാര്‍ തീയിട്ടു.

അഗ്‌നിശമന സേനയെ വിളിച്ചുവരുത്തി തീ നിയന്ത്രണവിധേയമാക്കി. അതേസമയം, ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ലക്ഷക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ക്ക് നാശം സംഭവിച്ചതായി പറയപ്പെടുന്നു. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.


ശാരീരിക ബന്ധത്തിൽ തൃപ്‌തിയില്ല; ഭർത്താവിനെ ഉപേക്ഷിച്ച് നവ വധു



ലക്‌നൗ: വിവാഹം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞതിനു പിന്നാലെ ഭർത്താവിനെ ഉപേക്ഷിച്ച് നവ വധു. ഉത്തർപ്രദേശിലെ ഹാഥ്റസിലാണ് സംഭവം നടന്നത്. വിവാഹ ജീവിതത്തിലെ അതൃപ്‌തിയാണ് ബന്ധം വേർപെടുത്താനുള്ള കാരണമായത്. സംഭവം ദേശീയ മാധ്യമങ്ങളിൽ അടക്കം വാർത്തയായി മാറിയിരിക്കുകയാണ്. 

ഭര്‍ത്താവുമായുള്ള ലൈംഗിക ബന്ധത്തില്‍ തൃപ്തയല്ലെന്നതുൾപ്പെടെയുള്ള കാര്യങ്ങളാണ് യുവതി വിവാഹ മോചന കേസിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഭര്‍ത്താവ് കറുത്ത നിറമുള്ളവനാണെന്നും ശാരീരിക ബന്ധത്തില്‍ തൃപ്തയല്ലെന്നും ഭാര്യ ആരോപിച്ചു. ഹാഥ്‌റസില്‍ താമസിക്കുന്ന ഇയാൾ ഒരു മാസം മുമ്പാണ് യുവതിയെ വിവാഹം കഴിച്ചത്. എന്നാല്‍ വിവാഹം കഴിഞ്ഞ് ഒരുമാസമായപ്പോള്‍ ഭാര്യ പരാതിയുമായി രംഗത്തെത്തുകയായിരുന്നു.

ശാരീരിക ബന്ധത്തില്‍ അദ്ദേഹം തൃപ്തയല്ലെന്ന് ഭര്‍ത്താവിനെ അറിയിച്ചു. അദ്ദേഹം കാര്യങ്ങള്‍ വിശദീകരിക്കാന്‍ ശ്രമിച്ചെങ്കിലും ബന്ധവുമായി മുന്നോട്ട് പോകാന്‍ യുവതി വിസമ്മതിച്ചു.

എന്‍റെ വിവാഹം കഴിഞ്ഞിട്ട് ഒരു മാസമായി. എന്‍റെ ഭര്‍ത്താവ് ഒരു സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഞങ്ങള്‍ക്ക് കുടുംബ പ്രശ്നങ്ങളൊന്നുമില്ല. ഞങ്ങളുടെ ശാരീരിക ബന്ധവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളുണ്ട്. എനിക്ക് തുറന്നു സംസാരിക്കാന്‍ കഴിയാത്ത ചില കാര്യങ്ങളുണ്ട്. ഇനി അവനോടൊപ്പം താമസിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ബന്ധം വേര്‍പിരിയാന്‍ പൊലീസിനെ സമീപിക്കുമെന്നും യുവതി പറഞ്ഞു.

ഇരു കുടുംബങ്ങളുടെയും സമ്മതത്തോടെയാണ് വിവാഹം നിശ്ചയിച്ചതെന്നും എന്നാല്‍ ഇപ്പോള്‍ ഭാര്യ തന്‍റെ ഇരുണ്ട നിറത്തില്‍ അസ്വസ്ഥയാണെന്നും ഭര്‍ത്താവ് പറഞ്ഞു. വിവാഹത്തിന് ഏകദേശം 2.5 മുതല്‍ മൂന്ന് ലക്ഷം രൂപ വരെ ചെലവഴിച്ചു. ഇപ്പോള്‍ അവള്‍ക്ക് എന്നെ ഇഷ്ടമല്ലാത്തതിനാല്‍ ബന്ധം തകരുകയാണ്. എനിക്ക് വളരെ സങ്കടമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്തും ഗ്രാമത്തലവനും വിഷയത്തില്‍ ഇടപെട്ട് അനുരഞ്ജനത്തിന് ശ്രമിച്ചെങ്കിലും യുവതി വഴങ്ങിയില്ല.

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

യുവാവ് പശുവിനെ ബലാത്സംഗം ചെയ്യുന്ന വീഡിയോ പുറത്ത് 

ഭോപ്പാൽ: യുവാവ് പശുവിനെ ബലാത്സംഗം ചെയ്യുന്ന വീഡിയോ പുറത്തു വന്നതിനു പിന്നാലെ ഗ്രാമത്തിൽ സംഘർഷം. സോഷ്യൽ മീഡിയയിലൂടെയാണ് കഴിഞ്ഞ ദിവസം വീഡിയോ പുറത്തു വന്നത്. സംഭവം വിവാദമായതോടെ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്‌തിരുന്നു. എന്നാൽ ഇതിനു പിന്നാലെ നാട്ടിൽ കലാപം പൊട്ടിപ്പുറപ്പെടുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

സംഘർഷത്തിൽ കടകളും വാഹനങ്ങളും വീടും തീയിട്ടു നശിപ്പിച്ചതായാണ് റിപ്പോർട്ട്. വീഡിയോയില്‍ ഹിന്ദു സംഘടനകള്‍ പ്രതിഷേധം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ദാംജിപുരയില്‍ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. ബലാത്സംഗത്തിന് ഇരയായതായി ആരോപിക്കപ്പെടുന്ന പശു പ്രതിയായ അബു ഖാന്‍റേതാണ്. പ്രതിയുമായി ബന്ധമുള്ളതായി പറയപ്പെടുന്ന ഒരു പഞ്ചര്‍ റിപ്പയര്‍ കടയ്ക്ക് നാട്ടുകാര്‍ തീയിട്ടു.

അഗ്‌നിശമന സേനയെ വിളിച്ചുവരുത്തി തീ നിയന്ത്രണവിധേയമാക്കി. അതേസമയം, ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ലക്ഷക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ക്ക് നാശം സംഭവിച്ചതായി പറയപ്പെടുന്നു. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.

ചപ്പാത്ത്- ചെങ്കര റോഡ് വിവാദം; ഏറ്റെടുത്ത് പത്ര മാധ്യമങ്ങൾ



ഇടുക്കി: രാഷ്ട്രീയ വ്യത്യാസം മറന്ന് നാട്ടുകാർ രംഗത്തിറങ്ങിയതിനു പിന്നാലെ അയ്യപ്പൻകോവിൽ കെ. ചപ്പാത്ത്- ചെങ്കര റോഡ് നിർമാണത്തിൽ ഇടപെട്ട് പത്ര മാധ്യമങ്ങളും. റോഡ് നിർമാണത്തിൽ അഴിമതി ആരോപണം ഉയർത്തിയാണ് പത്ര മാധ്യമങ്ങൾ വാർത്ത പുറത്തു വിട്ടിരിക്കുന്നത്. 

റോഡ് പണിയിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി പ്രൈംടൈം ന്യൂസ് നേരത്തെ റിപ്പോർട്ട് പുറത്തു വിട്ടിരുന്നു. ഇതിനിടെ ഇന്ന് (ചൊവ്വ) സിമന്‍റ് പാലത്ത് റോഡ് ഉപരോധം അടക്കം സംഘടിപ്പിക്കാനുള്ള നീക്കത്തിലാണ് നാട്ടുകാർ. 

നാട്ടുകാരെ വിഡ്ഢികളാക്കി നടത്തുന്ന റോഡ് നിർമാണമാണ് പ്രതിഷേധത്തിനു കാരണമായത്. കരാറുകാരനും നാട്ടിലെ ചില രാഷ്ട്രീയ നേതാക്കളും തമ്മിലുള്ള ഒത്തുകളിയാണ് ഇതിനു പിന്നിലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. അനുവദിച്ച തുകയുടെ നാലിനൊന്ന് പോലും നിലവിൽ നിർമാണത്തിനായി ചിലവാക്കിയിട്ടില്ലെന്നും ആക്ഷേപമുണ്ട്. 

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളെ മണ്ടൻമാരാക്കാൻ തുടങ്ങിയ റോഡ് പണി പിന്നീട് നിന്നു പോയിരുന്നു. മാധ്യമ വാർത്തകളെ തുടർന്നാണ് റോഡ് പണി വീണ്ടും ആരംഭിച്ചത്. എന്നാൽ കുറച്ച് കോൺക്രീറ്റും ടാറും വാരിയിട്ട് റോഡ് പണി തീർത്തെന്നു വരുത്തി തീർക്കാനായിരുന്നു കരാറുകാരന്‍റെ നീക്കം. 

ഇതിനിടെ റോഡ് പണി നടക്കുന്ന പ്രദേശത്തെ വാർഡ് മെമ്പർ അടക്കം വിഷയത്തിൽ മൗനം തുടരുന്നതും ദുരൂഹതയ്ക്ക് കാരണമാകുന്നുണ്ട്. കരാറുകാരനിൽ നിന്നും ചിലർ പണം പറ്റിയതായി വാട്‌സാപ് ഗ്രൂപ്പുകളിൽ ആക്ഷേപം ഉയരുന്നുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും റോഡ് പണിയിലെ അഴിമതി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ സമരത്തിലേക്ക് നീങ്ങുകയാണ്. 

പ്രദേശത്തെ രാഷ്ട്രീയ നേതാക്കളിൽ ചിലർ പണം പറ്റിയിട്ടുണ്ടെങ്കിൽ ഇതിൽ വിജിലൻസ് അടക്കം അന്വേഷിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഇക്കാര്യത്തിൽ വിജിലൻസിനടക്കം പരാതി നൽകാനുള്ള നീക്കവും നാട്ടുകാർ നടത്തുന്നുണ്ട്. 

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

Travel