SuperPrimetime

www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1955) Idukki (1885) Mostreaded (1617) Crime (1475) National (1238) Entertainment (853) Viral (444) world (444) Video (359) Health (210) Gallery (163) mollywood (161) Gulf (140) sports (138) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) auto (27) featured (27) editorial (26) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Food Zone

Business

Auto

Tata Sierra | ടാറ്റ സിയറ ഇന്ത്യയിലേക്ക്

മുംബൈ: വാഹന പ്രേമികൾ കാത്തിരുന്ന റ്റാറ്റയുടെ സിയറ അടുത്ത മാസം ഇന്ത്യൻ വിപണിയിൽ. റ്റാറ്റാ മോട്ടോഴ്‌സിന്‍റെ ഫ്ലാഗ്ഷിപ്പ് എസ് യു വിയായ സിയറ നവം...

Recent PostAll the recent news you need to know

Women Summits Sneakers

ഇരട്ടയാർ ടൗണിൽ മോഷണം; അരിഷ്‌ടവും ഹാർഡ് ഡിസ്‌കും മോഷണം പോയി


ഇടുക്കി: ഇരട്ടയാർ ടൗണിൽ കള്ളന്‍റെ വിളയാട്ട്. ബുധനാഴ്ച്ച രാത്രിയിലാണ് ടൗണിലെ വില്ലേജ് ഓഫീസിലും ആയുർവേദാശുപത്രിയിലും മോഷ്ടാവെത്തിയത്. വില്ലേജ് ഓഫീസിലെ കംപ്യൂട്ടർ ഹാർഡ് ഡിസ്ക് കവർന്ന കള്ളൻ ആയുർവേദ ആശുപത്രിയിൽ നിന്നും 25 കുപ്പി അരിഷ്ടമാണ് കവർന്നെടുത്തത്.

വ്യാഴാഴ്ച്ച രാവിലെ വില്ലേജ് ഓഫീസും ആശുപത്രിയും തുറക്കാന്‍ എത്തിയപ്പോഴാണ് മോഷണ വിവരം ജീവനക്കാർ അറിയുന്നത്. പിന്നാലെ തന്നെ പൊലീസിനെ വിവരം അറിയിച്ചു. കട്ടപ്പന പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ദർ തുടങ്ങിയർ എത്തി തെളിവെടുപ്പും നടത്തി. 

ഏതാനും ദിവസങ്ങൾ മുമ്പ് കട്ടപ്പന നഗരത്തിൽ വ്യാപാരിയുടെ വീട്ടിൽ നിന്നും 16 ലക്ഷം രൂപ കവർന്നിരുന്നു. ഈ കേസിൽ പ്രതിയെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല. 

Join Our Whats App group

https://chat.whatsapp.com/FF0xDFkXUCP3KCh6lyqbO4

Nipple Covers for Women buy now

എസിക്കുള്ളിൽ അഞ്ച് പാമ്പ് 

തിരുവനന്തപുരം: വീടിനുള്ളിലെ എസിക്കുള്ളിൽ നിന്നും അഞ്ച് പാമ്പുകളെ കണ്ടെത്തി. തിരുവനന്തപുരം ശ്രീകാര്യത്ത് ചെറുവയ്ക്കൽ സ്വദേശിയും ടെക്നോ പാർക്ക് ജീവനക്കാരനുമായ മാധവ് ജെ. പണിക്കരുടെ വീട്ടിലെ കിടപ്പുമറിയിൽ സ്ഥാപിച്ചിരുന്ന എസിക്കുള്ളിലാണ് പാമ്പുകൾ തമ്പടിച്ചിരുന്നത്.

മാധവ് വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ എസിയുടെ അടിഭാഗത്ത് വാലു പോലെ എന്തോ ശ്രദ്ധയില്‍പ്പെട്ടത് കണ്ട് നടത്തിയ പരിശോധനയിലാണ് പാമ്പിനെ കണ്ടത്. ഉടന്‍ തന്നെ വാവാ സുരേഷിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് വനം വകുപ്പിലെ പരുത്തിപളളി റേഞ്ചിലെ സ്‌നേക്ക് റെസ്‌ക്യൂ ഓഫീസര്‍ റോഷ്‌നിയെ വീട്ടുകാര്‍ വിളിച്ചു. റോഷ്‌നിയുടെ നിര്‍ദേശ പ്രകാരം സര്‍പ്പയിലെ സ്‌നേക്ക് ക്യാച്ചര്‍ ഗൗതം ഉടന്‍ തന്നെ സംഭവ സ്ഥലത്തെത്തി.

ടോര്‍ച്ചടിച്ചു നോക്കിയപ്പോഴാണ് കൊമ്പേറി അഥവാ വില്ലൂന്നി എന്ന വിഭാഗത്തിലെ വിഷമില്ലാത്ത പാമ്പ് ആണെന്ന് മനസിലായത്. എസി ഇളക്കി മാറ്റാതെ ഇതിനെ പിടിക്കാന്‍ കഴിയില്ലെന്ന് മനസ്സിലായി. എസി ടെക്‌നീഷ്യനെത്തി എസി തുറന്നപ്പോള്‍ അഞ്ച് വില്ലൂന്നി പാമ്പുകളെ കണ്ടു. എസിയുടെ ഔട്ടര്‍ വാട്ടര്‍ പൈപ്പിനു സമീപം ചുമരില്‍ ഉണ്ടാക്കിയ ദ്വാരത്തിലൂടെയായിരുന്ന ഇവ എസിക്കുള്ളില്‍ കയറിയത്. 

മണിക്കൂറുകള്‍ ശ്രമിച്ച് നാലെണ്ണത്തിനെ പിടിച്ചു. അഞ്ചാമത്തേത് ഔട്ടര്‍ പൈപ്പിന്‍റെ വശത്തു കൂടി പുറത്തേക്ക് ചാടി. മരചില്ലകള്‍ വീടിന്‍റെ ടെറസിലേക്ക് താഴ്ന്ന് കിടന്നതുകൊണ്ടാണ് ഇവ വീട്ടിലെ എസിക്കുള്ളില്‍ കയറിയത്. പിടികൂടിയ പാമ്പുകളെ ആള്‍ത്താമസമില്ലാത്ത സ്ഥലത്തെ കുറ്റിക്കാട്ടില്‍ തുറന്നുവിടുകയും ചെയ്തു.

ഉടുമ്പൻചോലയിൽ ചേരി തിരിഞ്ഞ് സിപിഎം; അവസരം മുതലെടുക്കാൻ കോൺഗ്രസ്



ഇടുക്കി: കഴിഞ്ഞ തവണ പാട്ടുംപാടി ജയിച്ച ഉടുമ്പൻചോല മണ്ഡലത്തിൽ ഇത്തവണ പാർട്ടിക്കുള്ളിലെ ചേരിപ്പോര് സിപിഎമ്മിനു തലവേദനയാകുന്നു. സിറ്റിങ് എംഎൽഎയും മുൻ മന്ത്രിയുമായ എം.എം മണിയുടെ പേര് സ്ഥാനാർഥി പട്ടികയിൽ നിന്നും സംസ്ഥാന ഘടകം വെട്ടിയതോടെയാണ് മണ്ഡലത്തിൽ പാർട്ടി രണ്ട് തട്ടിലായത്. 

മണിക്ക് പകരം കെ.കെ. ജയചന്ദ്രനെ മത്സരിപ്പിക്കാനാണ് സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനം. ഇത്തരത്തിൽ പാർട്ടി പട്ടിക തിരുത്തുകയും ചെയ്‌തു. തന്നെ ഒഴിവാക്കിയതിൽ മണി തന്നെ പരസ്യമായി പ്രതികരിച്ചതോടെ മണി അനുകൂലികളും ജയചന്ദ്രൻ അനുകൂലികളും മണ്ഡലത്തിൽ രണ്ട് തട്ടിലെത്തി. 

സിപിഎം ജില്ലാ നേതൃത്വത്തിനും മണിയുടെ പേര് വെട്ടിയതിൽ അതൃപ്തിയുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. അതൃപ്തി പുകയുന്നതിനിടെ അവസരം മുതലെടുത്ത് ഉടുമ്പൻചോല തിരിച്ചു പിടിക്കാനുള്ള നീക്കത്തിലാണ് കോൺഗ്രസ്. മണ്ഡലത്തിൽ കരുത്തനായ സ്ഥാനാർഥി തന്നെ മത്സരിക്കുമെന്ന സൂചനകളാണ് കോൺഗ്രസിനുള്ളിൽ നിന്നും പുറത്തു വരുന്നത്. സസ്പെൻസ് സ്ഥാനാർഥിയെ തന്നെ മണ്ഡലത്തിൽ ഇറക്കുമോയെന്ന ആകാംക്ഷയിലാണ് പ്രവർത്തകർ. 

Join Our Whats App group

https://chat.whatsapp.com/FF0xDFkXUCP3KCh6lyqbO4

എസിക്കുള്ളിൽ അഞ്ച് പാമ്പ് 

തിരുവനന്തപുരം: വീടിനുള്ളിലെ എസിക്കുള്ളിൽ നിന്നും അഞ്ച് പാമ്പുകളെ കണ്ടെത്തി. തിരുവനന്തപുരം ശ്രീകാര്യത്ത് ചെറുവയ്ക്കൽ സ്വദേശിയും ടെക്നോ പാർക്ക് ജീവനക്കാരനുമായ മാധവ് ജെ. പണിക്കരുടെ വീട്ടിലെ കിടപ്പുമറിയിൽ സ്ഥാപിച്ചിരുന്ന എസിക്കുള്ളിലാണ് പാമ്പുകൾ തമ്പടിച്ചിരുന്നത്.

മാധവ് വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ എസിയുടെ അടിഭാഗത്ത് വാലു പോലെ എന്തോ ശ്രദ്ധയില്‍പ്പെട്ടത് കണ്ട് നടത്തിയ പരിശോധനയിലാണ് പാമ്പിനെ കണ്ടത്. ഉടന്‍ തന്നെ വാവാ സുരേഷിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് വനം വകുപ്പിലെ പരുത്തിപളളി റേഞ്ചിലെ സ്‌നേക്ക് റെസ്‌ക്യൂ ഓഫീസര്‍ റോഷ്‌നിയെ വീട്ടുകാര്‍ വിളിച്ചു. റോഷ്‌നിയുടെ നിര്‍ദേശ പ്രകാരം സര്‍പ്പയിലെ സ്‌നേക്ക് ക്യാച്ചര്‍ ഗൗതം ഉടന്‍ തന്നെ സംഭവ സ്ഥലത്തെത്തി.

ടോര്‍ച്ചടിച്ചു നോക്കിയപ്പോഴാണ് കൊമ്പേറി അഥവാ വില്ലൂന്നി എന്ന വിഭാഗത്തിലെ വിഷമില്ലാത്ത പാമ്പ് ആണെന്ന് മനസിലായത്. എസി ഇളക്കി മാറ്റാതെ ഇതിനെ പിടിക്കാന്‍ കഴിയില്ലെന്ന് മനസ്സിലായി. എസി ടെക്‌നീഷ്യനെത്തി എസി തുറന്നപ്പോള്‍ അഞ്ച് വില്ലൂന്നി പാമ്പുകളെ കണ്ടു. എസിയുടെ ഔട്ടര്‍ വാട്ടര്‍ പൈപ്പിനു സമീപം ചുമരില്‍ ഉണ്ടാക്കിയ ദ്വാരത്തിലൂടെയായിരുന്ന ഇവ എസിക്കുള്ളില്‍ കയറിയത്. 

മണിക്കൂറുകള്‍ ശ്രമിച്ച് നാലെണ്ണത്തിനെ പിടിച്ചു. അഞ്ചാമത്തേത് ഔട്ടര്‍ പൈപ്പിന്‍റെ വശത്തു കൂടി പുറത്തേക്ക് ചാടി. മരചില്ലകള്‍ വീടിന്‍റെ ടെറസിലേക്ക് താഴ്ന്ന് കിടന്നതുകൊണ്ടാണ് ഇവ വീട്ടിലെ എസിക്കുള്ളില്‍ കയറിയത്. പിടികൂടിയ പാമ്പുകളെ ആള്‍ത്താമസമില്ലാത്ത സ്ഥലത്തെ കുറ്റിക്കാട്ടില്‍ തുറന്നുവിടുകയും ചെയ്തു.

വിവാദങ്ങൾക്കിടെ ഒരേ കാറിൽ പൊതു വേദിയിലെത്തി വിജയും തൃഷയും

vijay-and-trisha-


ചെന്നൈ: ഗോസിപ്പുകൾ ചൂടപ്പം പോലെ പ്രചരിക്കുന്നതിനിടെ പൊതുവേദിയിൽ ഒന്നിച്ചെത്തി നടൻ വിജയും നടി ത്രിഷയും. നടനും ടിവികെ അധ്യക്ഷനുമായ വിജയും ഭാര്യ സംഗീതയും തമ്മിൽ വേർപിരിയുകയാണെന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്നിരുന്നു. 

ഇതിനു പിന്നാലെ വിജയും തൃഷയും തമ്മിലുള്ള അടുപ്പമാണ് വേർപിരിയലിനു പിന്നിലെന്ന് സിനിമാ ലോകത്ത് നിന്നു തന്നെ വെളിപ്പെടുത്തലുകളുമുണ്ടായി. തൃഷയും വിജയും വിവാഹം കഴിക്കാൻ പോകുന്നുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ചകളും സജീവമാണ്. 

ഇതിനിടെയാണ് അപ്രതീക്ഷിതമായി ഇരുവരും ഒരേ പോലത്തെ വേഷമിട്ട് പൊതുവേദിയിൽ ഒന്നിച്ചെത്തുന്നത്. സംഭവത്തിന്‍റെ വീഡിയോ കൂടി പുറത്തു വന്നതിനു പിന്നാലെ സൈബർ ലോകത്ത് ചർച്ചകൾ ചൂടു പിടിച്ചിരിക്കുകയാണ്. 

നിർമാതാവ് കല്‍പ്പാത്തി എസ്. സുരേഷിന്‍റെ മകന്‍റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാനാണ് വിജയിയും തൃഷയും ഒന്നിച്ചെത്തിയത്. ഇരുവരും ഒരുകാറില്‍, ഒരേപോലത്തെ നിറമുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് എത്തിയതെന്നതാണ് ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്.

 

Join Our Whats App group

https://chat.whatsapp.com/FF0xDFkXUCP3KCh6lyqbO4

എസിക്കുള്ളിൽ അഞ്ച് പാമ്പ് 

തിരുവനന്തപുരം: വീടിനുള്ളിലെ എസിക്കുള്ളിൽ നിന്നും അഞ്ച് പാമ്പുകളെ കണ്ടെത്തി. തിരുവനന്തപുരം ശ്രീകാര്യത്ത് ചെറുവയ്ക്കൽ സ്വദേശിയും ടെക്നോ പാർക്ക് ജീവനക്കാരനുമായ മാധവ് ജെ. പണിക്കരുടെ വീട്ടിലെ കിടപ്പുമറിയിൽ സ്ഥാപിച്ചിരുന്ന എസിക്കുള്ളിലാണ് പാമ്പുകൾ തമ്പടിച്ചിരുന്നത്.

മാധവ് വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ എസിയുടെ അടിഭാഗത്ത് വാലു പോലെ എന്തോ ശ്രദ്ധയില്‍പ്പെട്ടത് കണ്ട് നടത്തിയ പരിശോധനയിലാണ് പാമ്പിനെ കണ്ടത്. ഉടന്‍ തന്നെ വാവാ സുരേഷിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് വനം വകുപ്പിലെ പരുത്തിപളളി റേഞ്ചിലെ സ്‌നേക്ക് റെസ്‌ക്യൂ ഓഫീസര്‍ റോഷ്‌നിയെ വീട്ടുകാര്‍ വിളിച്ചു. റോഷ്‌നിയുടെ നിര്‍ദേശ പ്രകാരം സര്‍പ്പയിലെ സ്‌നേക്ക് ക്യാച്ചര്‍ ഗൗതം ഉടന്‍ തന്നെ സംഭവ സ്ഥലത്തെത്തി.

ടോര്‍ച്ചടിച്ചു നോക്കിയപ്പോഴാണ് കൊമ്പേറി അഥവാ വില്ലൂന്നി എന്ന വിഭാഗത്തിലെ വിഷമില്ലാത്ത പാമ്പ് ആണെന്ന് മനസിലായത്. എസി ഇളക്കി മാറ്റാതെ ഇതിനെ പിടിക്കാന്‍ കഴിയില്ലെന്ന് മനസ്സിലായി. എസി ടെക്‌നീഷ്യനെത്തി എസി തുറന്നപ്പോള്‍ അഞ്ച് വില്ലൂന്നി പാമ്പുകളെ കണ്ടു. എസിയുടെ ഔട്ടര്‍ വാട്ടര്‍ പൈപ്പിനു സമീപം ചുമരില്‍ ഉണ്ടാക്കിയ ദ്വാരത്തിലൂടെയായിരുന്ന ഇവ എസിക്കുള്ളില്‍ കയറിയത്. 

മണിക്കൂറുകള്‍ ശ്രമിച്ച് നാലെണ്ണത്തിനെ പിടിച്ചു. അഞ്ചാമത്തേത് ഔട്ടര്‍ പൈപ്പിന്‍റെ വശത്തു കൂടി പുറത്തേക്ക് ചാടി. മരചില്ലകള്‍ വീടിന്‍റെ ടെറസിലേക്ക് താഴ്ന്ന് കിടന്നതുകൊണ്ടാണ് ഇവ വീട്ടിലെ എസിക്കുള്ളില്‍ കയറിയത്. പിടികൂടിയ പാമ്പുകളെ ആള്‍ത്താമസമില്ലാത്ത സ്ഥലത്തെ കുറ്റിക്കാട്ടില്‍ തുറന്നുവിടുകയും ചെയ്തു.

വീടിനുള്ളിലെ എസിക്കുള്ളിൽ ഒളിച്ചിരുന്നത് അഞ്ച് പാമ്പ്



തിരുവനന്തപുരം: വീടിനുള്ളിലെ എസിക്കുള്ളിൽ നിന്നും അഞ്ച് പാമ്പുകളെ കണ്ടെത്തി. തിരുവനന്തപുരം ശ്രീകാര്യത്ത് ചെറുവയ്ക്കൽ സ്വദേശിയും ടെക്നോ പാർക്ക് ജീവനക്കാരനുമായ മാധവ് ജെ. പണിക്കരുടെ വീട്ടിലെ കിടപ്പുമറിയിൽ സ്ഥാപിച്ചിരുന്ന എസിക്കുള്ളിലാണ് പാമ്പുകൾ തമ്പടിച്ചിരുന്നത്.

മാധവ് വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ എസിയുടെ അടിഭാഗത്ത് വാലു പോലെ എന്തോ ശ്രദ്ധയില്‍പ്പെട്ടത് കണ്ട് നടത്തിയ പരിശോധനയിലാണ് പാമ്പിനെ കണ്ടത്. ഉടന്‍ തന്നെ വാവാ സുരേഷിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് വനം വകുപ്പിലെ പരുത്തിപളളി റേഞ്ചിലെ സ്‌നേക്ക് റെസ്‌ക്യൂ ഓഫീസര്‍ റോഷ്‌നിയെ വീട്ടുകാര്‍ വിളിച്ചു. റോഷ്‌നിയുടെ നിര്‍ദേശ പ്രകാരം സര്‍പ്പയിലെ സ്‌നേക്ക് ക്യാച്ചര്‍ ഗൗതം ഉടന്‍ തന്നെ സംഭവ സ്ഥലത്തെത്തി.

ടോര്‍ച്ചടിച്ചു നോക്കിയപ്പോഴാണ് കൊമ്പേറി അഥവാ വില്ലൂന്നി എന്ന വിഭാഗത്തിലെ വിഷമില്ലാത്ത പാമ്പ് ആണെന്ന് മനസിലായത്. എസി ഇളക്കി മാറ്റാതെ ഇതിനെ പിടിക്കാന്‍ കഴിയില്ലെന്ന് മനസ്സിലായി. എസി ടെക്‌നീഷ്യനെത്തി എസി തുറന്നപ്പോള്‍ അഞ്ച് വില്ലൂന്നി പാമ്പുകളെ കണ്ടു. എസിയുടെ ഔട്ടര്‍ വാട്ടര്‍ പൈപ്പിനു സമീപം ചുമരില്‍ ഉണ്ടാക്കിയ ദ്വാരത്തിലൂടെയായിരുന്ന ഇവ എസിക്കുള്ളില്‍ കയറിയത്. 

മണിക്കൂറുകള്‍ ശ്രമിച്ച് നാലെണ്ണത്തിനെ പിടിച്ചു. അഞ്ചാമത്തേത് ഔട്ടര്‍ പൈപ്പിന്‍റെ വശത്തു കൂടി പുറത്തേക്ക് ചാടി. മരചില്ലകള്‍ വീടിന്‍റെ ടെറസിലേക്ക് താഴ്ന്ന് കിടന്നതുകൊണ്ടാണ് ഇവ വീട്ടിലെ എസിക്കുള്ളില്‍ കയറിയത്. പിടികൂടിയ പാമ്പുകളെ ആള്‍ത്താമസമില്ലാത്ത സ്ഥലത്തെ കുറ്റിക്കാട്ടില്‍ തുറന്നുവിടുകയും ചെയ്തു.

Join Our Whats App group

https://chat.whatsapp.com/FF0xDFkXUCP3KCh6lyqbO4

രണ്ട് വർഷത്തിലേറെ നീണ്ട ആസുത്രണം; ആദ്യ അടിയിൽ തന്നെ തല തർന്നു: പിടിച്ചു നിൽക്കാൻ പാടുപെട്ട് ഇറാൻ



രണ്ട് വർഷത്തിലേറെ നീണ്ട തയാറെടുപ്പ്...... കൃത്യതയാർന്ന ചുവടുകൾ.... ആദ്യ ആക്രമണത്തിൽ തന്നെ രാജ്യ തലവന്‍റെ പതനം..... ഇറാൻ- ഇസ്രയേൽ സംഘർഷം രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ മേൽക്കൈ നേടി അമേരിക്കയും ഇസ്രയേലും. യുദ്ധത്തിന്‍റെ ആദ്യ മണിക്കൂറുകളിൽ തന്നെ രാഷ്ട്ര തലവനെ ഇല്ലാതാക്കിയതോടെ ലക്ഷ്യം അതിവേഗം പൂർത്തീകരിക്കാനുള്ള നീക്കത്തിലാണ് അമേരിക്കയും ഇസ്രയേലും. 

അമേരിക്കയെ പോലും വീഴ്ത്താൻ കഴിയുമെന്നും ഇസ്രയേലിനെ തറപറ്റിക്കുമെന്നുമൊക്കെയായിരുന്നു ഇറാൻ പരമോന്നത നേതാവിന്‍റെ വാദങ്ങൾ. എന്നാൽ യുദ്ധം തുടങ്ങി ദിവസങ്ങൾ പിന്നിടുമ്പോഴും ഗൾഫ് രാജ്യങ്ങളിൽ ഭീതി പരത്തിയലത്താതെ തന്ത്രപ്രധാനമായി ഒരു മുന്നേറ്റം പോലും നടത്താൻ ഇറാന് കഴിഞ്ഞിട്ടില്ലെന്നതാണ് വസ്തുത. 

അതേസമയം കൃത്യമായ ആസൂസ്ത്രമാണ് ഇറാൻ ആക്രമണത്തിൽ അമേരിക്കയും ഇസ്രയേലും നടത്തിയതെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. രണ്ട് വർഷത്തിലേറെയായി ഇറാൻ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവിന്‍റെ സകല നീക്കങ്ങളും ഇസ്രയേൽ മനസിലാക്കിയിരുന്നു. 

ഇറാനിലെ ട്രാഫിക് ക്യാമറകളിൽ നുഴഞ്ഞു കയറിയായിരുന്നു ഇത്. ഇറാൻ തലസ്ഥാനമായ ടെഹ്റാനിലെ ട്രാഫിക് കൺട്രോൾ സിസ്റ്റത്തിൽ ഇസ്രയേലിന്‍റെ രഹസ്യാന്വേഷണ വിഭാഗം നുഴഞ്ഞു കയറിയിട്ടും ഇക്കാര്യം മനസിലാക്കാൻ സാധിക്കാതെ വന്നത് ഇറാന്‍റെ വലിയ വീഴ്ച്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. 

രണ്ടുവർഷമായി ആയത്തുല്ല അലി ഖമനയിയുടെ റൂട്ട് മാപ്പ് ഇസ്രയേൽ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഖമനയി എപ്പോൾ എവിടെയുണ്ടാകും, ഏത് സമയത്ത് ഒളിവിൽ പോകും, പോയാൽ എവിടെയൊക്കെ, ഉറക്കം എപ്പോൾ എവിടെ, തുടങ്ങി ഖമനയിയുടെ സർവ കാര്യങ്ങളും ഇസ്രയേൽ മനസിലാക്കിയിരുന്നു. 

ഖമനയിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും വിശ്വസ്തരും അടക്കം സമാനമായി നിരീക്ഷണത്തിലായിരുന്നു. ഖമനയിയുടെ വിശ്വസ്തരിൽ പലരെയും ഇസ്രയേൽ രഹസ്യാന്വേഷണ വിഭാഗം വശത്താക്കിയിരുന്നുവെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. 

ഇത്ര വ്യക്തവും കൃത്യവുമായി വിവരങ്ങൾ മനസിലാക്കിയായിരുന്നു അമേരിക്കയും ഇസ്രയേലും ഇറാനെതിരെ അങ്കത്തിന് പുറപ്പെട്ടത്. ആദ്യ ആക്രമണത്തിൽ തന്നെ ഇറാന്‍റെ പ്രത്യാക്രമണ ശേഷിയെ തകർക്കാനായതും ഇവരുടെ നേട്ടമായി. ഇതിനിടെ അമേരിക്കയെ ഇല്ലാതാക്കുമെന്നും അമേരിക്കയുടെയും ഇസ്രയേലിന്‍റെയും ആയുധ ശേഖരം അടക്കം തീർന്നുകൊണ്ടിരിക്കുകയാണെന്നുമാണ് ഇറാനെ ഉദ്ധരിച്ച് ചില മാധ്യമങ്ങൾ പുറത്തു വിടുന്ന റിപ്പോർട്ടുകൾ. 

എന്നാൽ വർഷങ്ങൾ നീണ്ട തയാറെടുപ്പ് നടത്തി ഒരു രാജ്യ തലവന്‍റെ അന്തപുരത്തിലെ രഹസ്യങ്ങൾ വരെ ചോർത്തിയ ഇസ്രയേലിനും അമേരിക്കയ്ക്കും അവിടുത്തെ ആയുധ ശേഖരവും ശേഷിയും തമ്മിൽ വ്യക്തമായ അറിവുണ്ടാകില്ലേ എന്നാണ് മറു ചോദ്യം ഉയരുന്നത്.

Join Our Whats App group

https://chat.whatsapp.com/FF0xDFkXUCP3KCh6lyqbO4

തൃഷയ്‌ക്ക് താൽപര്യം സ്ത്രീകളോട്; സുചിത്രയുടെ വെളിപ്പെടുത്തലിൽ ചൂട് പിടിച്ച് സൈബർ ലോകം

suchitra-about-actress-trisha


ചെന്നൈ: തെന്നിന്ത്യൻ സിനിമാ ലോകത്തെ ഇളയ ദളപതി വിജയുടെ വിവാഹ മോചന വാർത്തയാണ് ഇപ്പോൾ സൈബർ ലോകത്തെ പ്രധാന ചർച്ചാ വിഷയം. ഭാര്യ സംഗീതയുമായി ബന്ധം വേർപിരിയുകയാണെന്നും ഇതിനുള്ള നീക്കങ്ങൾ നടത്തുന്നതുമായി രണ്ടാഴ്ച്ച മുമ്പാണ് റിപ്പോർട്ട് പുറത്തു വന്നത്.

അതേസമയം ഇരുവരും വീണ്ടും ഒന്നിക്കുന്നതായിട്ടാണ് ഏറ്റഴും പുതിയ റിപ്പോർട്ട്. രാഷ്ട്രീയത്തിലേക്ക് വിജയ് ഇറങ്ങിയതിനു പിന്നാലെ നടന്‍റെ വ്യക്തിപരമായ കാര്യങ്ങൾക്ക് വളരെ വാർത്താ പ്രാധാന്യം ലഭിക്കുന്നുണ്ട്. അതേസമയം തമിഴിലെ തന്നെ മുൻ നിര നായികമാരിൽ ഒരാളായ തൃഷയുമായി വിജയ്ക്ക് അടുപ്പമുള്ളതായും ഇതിനാലാണ് സംഗീത വിവാഹ മോചനത്തിലേക്ക് നീങ്ങുന്നതെന്നും വിവിധ ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.


ഇതോടെ തൃഷയെയും വിജയെയും ചുറ്റിപ്പറ്റി നിരവധി ഊഹാ പോഹങ്ങളും ഗോസിപ്പുകളുമാണ് സൈബർ ലോകത്ത് നിറയുന്നത്. ഇതിന് തീ പടരുന്നതായിരുന്നു പിന്നണി ഗായിക സുചിത്ര രാമദുരൈയുടെ വെളിപ്പെടുത്തൽ. 

തൃഷ ബൈസെക്ഷ്വൽ ആണെന്നാണ് സുചിത്ര അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. ഇത് തെന്നിന്ത്യൻ സിനിമാ ലോകത്ത് കാട്ടു തീ പോലെ പടർന്നു പിടിച്ചു. മുമ്പും തൃഷയ്ക്കെതിരെ സമാനമായ ആരോപണങ്ങൾ പല കോണുകളിൽ നിന്നും ഉയർന്നിട്ടുണ്ട്. 

എന്നാൽ പരസ്യമായി ഇത്തരത്തിൽ ഒരു ആരോപണം വന്നതും വിജയുടെയും സംഗീതയുടെയും വിവാഹ മോചനവുമാണ് ഇപ്പോൾ വാർത്ത പടർന്നു പിടിക്കാൻ കാരണമായിരിക്കുന്നത്.

suchitra-about-actress-trisha

ഐബിഎൻ എന്ന തമിഴ് ചാനലിനു അനുവദിച്ച അഭിമുഖത്തിലാണ് സുചിത്ര താര സുന്ദരി തൃഷയ്ക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്നത്. സംഗീത ഡിവോഴ്‌സുമായി മുന്നോട്ട് പോകാന്‍ കാരണം തൃഷയുമായി വിജയ് തുടരെ തുടരെ ബന്ധം വച്ച് പുലര്‍ത്തിയതാണെന്ന് സുചിത്ര ആരോപിക്കുന്നു. 

തൃഷ ബൈസെക്ഷ്വല്‍ ആണെന്നും ആണുങ്ങളോടും പെണ്ണുങ്ങളോടും തൃഷയ്ക്ക് താൽപര്യമുണ്ടെന്നും എന്നാല്‍ സ്ത്രീകളോട് കൂടുതല്‍ താൽപര്യമുണ്ടെന്നും സുചിത്ര പറയുന്നു. 

തൃഷയുടെ കരവലയത്തിലാണ് വിജയ് ഉള്ളത്. പാവ പോലെയാണ്. ഇരിക്കാന്‍ പറഞ്ഞാല്‍ വിജയ് ഇരിക്കും നിക്കാന്‍ പറഞ്ഞാല്‍ നില്‍ക്കുമെന്നും സുചിത്ര അഭിമുഖത്തിൽ പറയുന്നുണ്ട്. ഇത്തരത്തില്‍ കഴിഞ്ഞ ഏതാനും ദിവസമായി വിജയ്ക്കും തൃഷയ്ക്കും എതിരെ തുടരെ ഗുരുതരമായ ആരോപണങ്ങള്‍ തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴിയും സുചിത്ര പറയുന്നുണ്ട്.

ഫെബ്രുവരി 27നാണ് വിജയിയുമായുള്ള ബന്ധം വേര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സംഗീത അയച്ച വക്കീല്‍ നോട്ടീസ് പുറത്തുവരുന്നത്. ചെങ്കല്‍പെട്ട് കുടുംബ കോടതിയിലാണ് ഹര്‍ജി. വിഷയത്തില്‍ ഏപ്രില്‍ 20ന് വിജയ് കോടതിയില്‍ ഹാജറാകാന്‍ നിര്‍ദ്ദേശമുണ്ട്. അതേസമയം, ഈ വക്കീല്‍ നോട്ടീസ് വ്യാജമാണെന്ന പ്രചരണവും നടക്കുന്നുണ്ട്. 

സൈബർ ലോകത്ത് ചർച്ചകൾ ചൂടുപിടിക്കുന്നുണ്ടെങ്കിലും വിജയോ, സംഗീതയോ, തൃഷയോ ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് പടിവാതിക്കലെത്തി നിൽക്കെ അനാവശ്യ വിവാദങ്ങൾ ഒഴിവാക്കുകയാണ് താരങ്ങൾ എന്നാണ് സൂചനകൾ. 

വിജയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായ ഗില്ലി അടക്കം നിരവധി ചിത്രങ്ങളിലാണ് തൃഷ നായികയായെത്തിയത്. ഇരുവരെയും തമിഴിലെ ഭാഗ്യ ജോഡികളെന്നാണ് വിളിക്കുന്നതും. ഇരുവരും തമ്മിൽ വർഷങ്ങളുടെ സൗഹൃദവുമുണ്ട്. തൃഷയുടെ വിവാഹ നിശ്ചയം അടക്കം കഴിഞ്ഞെന്നും എന്നാൽ പിന്നീട് തൃഷ വിവാഹത്തിൽ നിന്നും പിൻമാറുകയായിരുന്നുവെന്നും വെളിപ്പെടുത്തലുകളുണ്ട്. 

Join Our Whats App group

https://chat.whatsapp.com/FF0xDFkXUCP3KCh6lyqbO4

Travel