SuperPrimetime

www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1981) Idukki (1907) Mostreaded (1617) Crime (1484) National (1242) Entertainment (854) world (449) Viral (445) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (97) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Food Zone

Business

Auto

Tata Sierra | ടാറ്റ സിയറ ഇന്ത്യയിലേക്ക്

മുംബൈ: വാഹന പ്രേമികൾ കാത്തിരുന്ന റ്റാറ്റയുടെ സിയറ അടുത്ത മാസം ഇന്ത്യൻ വിപണിയിൽ. റ്റാറ്റാ മോട്ടോഴ്‌സിന്‍റെ ഫ്ലാഗ്ഷിപ്പ് എസ് യു വിയായ സിയറ നവം...

Recent PostAll the recent news you need to know

മെയ് നാലിനു മുന്നേ തയാറെടുപ്പ്; ക്യാപ്‌സ്യൂൾ നിർമാണ തിരക്കിൽ ഇടത് കേന്ദ്രങ്ങൾ



കൊച്ചി: തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതിനു മുമ്പേ കോൺഗ്രസ് മുഖ്യമന്ത്രി ചർച്ചയിലാണെങ്കിൽ ക്യാപ്സ്യൂൾ നിർമാണ പണിപ്പുരയിലാണ് ഇടതുപക്ഷം. പാർട്ടികളുടെ കണക്കെടുപ്പിലും വിവിധ സർവേകളിലും യുഡിഎഫിന് മുൻതൂക്കം പ്രഖ്യാപിച്ചതോടെ ഭരണം നഷ്ടമാകുമെന്നാണ് ഇടതുമുന്നണിയിലെ അടക്കം പറച്ചിൽ. 

നേരിയ ഭൂരിപക്ഷത്തിൽ ഭരണം നിലനിർത്താൻ കഴിയുമെന്ന് വിശ്വസിക്കുന്നവരുമുണ്ട്. എന്നാൽ പരാജയം നേരിടേണ്ടി വന്നാൽ അണികൾക്കിടയിൽ പിടിച്ചു നിൽക്കാനുള്ള ശ്രമത്തിലാണ് ഒരു വിഭാഗം. ഇതിനായി ക്യാപ്സ്യൂളുകളുടെ പണിപ്പുരയിലാണത്രേ ഇക്കൂട്ടർ. 

പത്ത് വർഷം ഞങ്ങൾ ഭരിച്ചില്ലേ... ഇനി അവർ ഒന്ന് ശ്രമിച്ചു നോക്കട്ടെ.... 

തോറ്റാലും ഞങ്ങളുണ്ടാവും ജനങ്ങൾക്കൊപ്പം... 

ഇവിടെ തോറ്റത് ഞങ്ങളല്ല, നിങ്ങളാണ്......

തുടങ്ങി ഒട്ടേറെ കാപ്സ്യൂളുകൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ എത്തിക്കഴിഞ്ഞിട്ടുണ്ട്. ഇടത് അനുകൂല സോഷ്യൽ മീഡിയ പേജുകളിലാണ് ഇവയിൽ കൂടുതലും എത്തുന്നത്. അതേസമയം കേരളത്തിൽ പരാജയം നേരിടേണ്ടി വന്നാൽ വരാനിരിക്കുന്ന വൻ തകർച്ചയെ സിപിഎം കേന്ദ്രങ്ങൾ അത്ര നിസാരമായല്ല കാണുന്നത്. 

കേരളത്തിൽ ഭരണ തുടർച്ചയുണ്ടായിട്ടും ജനങ്ങളിൽ നിന്നും പാർട്ടി ഏറെ അകന്നുപോയത് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് സിപിഎമ്മിലെ തന്നെ ഒരു വിഭാഗം. തെരഞ്ഞെടുപ്പ് ഫലത്തിനു ശേഷം പാർട്ടിക്കുള്ളിലും മുന്നണിക്കുള്ളിലും ഒട്ടേറെ പൊട്ടിത്തെറികൾക്കും ഇത് കാരണമായേക്കാമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്.  

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

മാട്ടുക്കട്ടയിൽ മരുമകനെ വെട്ടി പരുക്കേൽപ്പിച്ച അമ്മായിയപ്പൻ അറസ്റ്റിൽ 

ഇടുക്കി: അയ്യപ്പൻകോവിൽ മാട്ടുക്കട്ടയിൽ വെയിറ്റിങ് ഷെഡ്ഡിൽ നിന്ന യുവാവിനെ എയർ ഗണ്ണിന് വെടിവച്ച് അമ്മയായിയപ്പൻ. വെടി കൊള്ളാതെ വന്നതോടെ കത്തികൊണ്ട് വെട്ടി പരുക്കേൽപ്പിച്ചു. മാട്ടുക്കട്ട കിഴക്കേക്കര പുത്തൻപുരയ്ക്കൽ മണിക്കുട്ടനാണ് പരുക്കേറ്റത്. ഇയാളുടെ ഭാര്യാ പിതാവ് ബേബി മാത്യു (ബാബു) അറസ്റ്റിലായിട്ടുണ്ട്. 

വ്യാഴാഴ്ച്ച വൈകിട്ടായിരുന്നു സംഭവം. മാട്ടുക്കട്ട ടൗണിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു മുന്നിൽ സുഹൃത്തുക്കളുമായി സംസാരിച്ചു നിൽക്കുമ്പോഴാണ് മണിക്കുട്ടനു നേരെ ബേബി മാത്യു പാഞ്ഞടുക്കുന്നത്. പിന്നിലൂടെയെയെത്തിയ ബേബി മണിക്കുട്ടിനു നേരെ എയർ ഗൺ ഉപയോഗിച്ച് വെടിവച്ചു. 

ഉന്നം പിഴച്ചതോടെ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഇയാൾ മണിക്കുട്ടനെ വെട്ടി. ഒഴിഞ്ഞു മാറിയതിനാല്‍ കൈക്കാണ് കുത്തു കൊണ്ടത്. കൈക്ക് ഗുരുതരമായി പരുക്കേറ്റ മണിക്കുട്ടനെ കട്ടപ്പനയിലെ ആശുപത്രിയിലും പിന്നീട് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

സംഭവത്തിന് ശേഷം നാട്ടുകാർ ബേബയെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. കുടുംബ പ്രശ്നവും സാമ്പത്തിക തർക്കവുമാണ് ആക്രമണത്തിനു പിന്നിലെന്നാണ് വിവരം. മുമ്പും ഇരുവരും പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. പോക്‌സോ കേസിലും പ്രതിയാണ് ബേബി മാത്യു. പ്രതിയെ കോടതിയിൽ ഹാജരാക്കി. 

കുളത്തിലെ വലയിൽ കുടുങ്ങി; കുളിക്കാനിറങ്ങിയ വിദ്യാർഥി മരിച്ചു



തൃശൂർ: കുളിക്കാനിറങ്ങിയപ്പോൾ കുളത്തിൽ കെട്ടിയ വലയിൽ കുടുങ്ങി വിദ്യാർഥി മരിച്ചു. തിരുവനന്തപുരം വെങ്ങാനൂര്‍ പെരിങ്ങമലയില്‍ പരേതരായ റിട്ട. കെഎസ്ആര്‍ടിസി ഡ്രൈവര്‍ മണിയുടെയും സുനിതയുടെയും മകൻ എം.എസ് അച്ചു(19)വാണ് മരിച്ചത്. ബാച്ചിലര്‍ ഓഫ് പ്രോസ്തെറ്റിക് ആന്‍ഡ് ഓര്‍ത്തോട്ടിക് (ബിപിഒ) ആദ്യവര്‍ഷ വിദ്യാര്‍ഥിയാണ്.

വല്ലക്കുന്നിലെ ചെമ്മീന്‍ചാലിനരികിലെ കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. പഠിക്കാനായി സുഹൃത്തുക്കള്‍ക്കൊപ്പം വീടെടുത്ത് താമസിക്കുകയായിരുന്നു അച്ചു. വെള്ളിയാഴ്ച രാത്രി ഏഴരയോടെ ഇവര്‍ കുളിക്കാനായി പോവുകയായിരുന്നു. ഒപ്പമുള്ളവര്‍ക്കും നീന്തല്‍ വശമില്ലായിരുന്നു.

ചെമ്മീന്‍ വലയില്‍ കുടുങ്ങിയതോടെ സുഹൃത്തുക്കള്‍ നാട്ടുകാരെ വിവരമറിയിച്ചു. എന്നാല്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് അച്ചുവിന്‍റെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം ഇരിഞ്ഞാലക്കുട ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

മാട്ടുക്കട്ടയിൽ മരുമകനെ വെട്ടി പരുക്കേൽപ്പിച്ച അമ്മായിയപ്പൻ അറസ്റ്റിൽ 

ഇടുക്കി: അയ്യപ്പൻകോവിൽ മാട്ടുക്കട്ടയിൽ വെയിറ്റിങ് ഷെഡ്ഡിൽ നിന്ന യുവാവിനെ എയർ ഗണ്ണിന് വെടിവച്ച് അമ്മയായിയപ്പൻ. വെടി കൊള്ളാതെ വന്നതോടെ കത്തികൊണ്ട് വെട്ടി പരുക്കേൽപ്പിച്ചു. മാട്ടുക്കട്ട കിഴക്കേക്കര പുത്തൻപുരയ്ക്കൽ മണിക്കുട്ടനാണ് പരുക്കേറ്റത്. ഇയാളുടെ ഭാര്യാ പിതാവ് ബേബി മാത്യു (ബാബു) അറസ്റ്റിലായിട്ടുണ്ട്. 

വ്യാഴാഴ്ച്ച വൈകിട്ടായിരുന്നു സംഭവം. മാട്ടുക്കട്ട ടൗണിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു മുന്നിൽ സുഹൃത്തുക്കളുമായി സംസാരിച്ചു നിൽക്കുമ്പോഴാണ് മണിക്കുട്ടനു നേരെ ബേബി മാത്യു പാഞ്ഞടുക്കുന്നത്. പിന്നിലൂടെയെയെത്തിയ ബേബി മണിക്കുട്ടിനു നേരെ എയർ ഗൺ ഉപയോഗിച്ച് വെടിവച്ചു. 

ഉന്നം പിഴച്ചതോടെ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഇയാൾ മണിക്കുട്ടനെ വെട്ടി. ഒഴിഞ്ഞു മാറിയതിനാല്‍ കൈക്കാണ് കുത്തു കൊണ്ടത്. കൈക്ക് ഗുരുതരമായി പരുക്കേറ്റ മണിക്കുട്ടനെ കട്ടപ്പനയിലെ ആശുപത്രിയിലും പിന്നീട് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

സംഭവത്തിന് ശേഷം നാട്ടുകാർ ബേബയെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. കുടുംബ പ്രശ്നവും സാമ്പത്തിക തർക്കവുമാണ് ആക്രമണത്തിനു പിന്നിലെന്നാണ് വിവരം. മുമ്പും ഇരുവരും പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. പോക്‌സോ കേസിലും പ്രതിയാണ് ബേബി മാത്യു. പ്രതിയെ കോടതിയിൽ ഹാജരാക്കി. 

സെക്കന്‍റ് ഹാന്‍റായി വാങ്ങിയ വാഷിങ് മെഷീനുള്ളിൽ പണം



പഴയ വീടുകൾക്കുള്ളിൽ നിന്നും നിധി കണ്ടെത്തുന്ന സംഭവങ്ങൾ കേട്ടിട്ടുണ്ടാവും. പണ്ട് കാലത്ത് ഇത്തരത്തിൽ പലരും പണക്കാരായതായും കഥകളുണ്ട്. എന്നാൽ ഓൺലൈനിൽ ഒരു വാഷിങ് മെഷീൻ വാങ്ങിയതോടെ പണം കിട്ടിയത് കേട്ടിട്ടുണ്ടോ. 

അത്തരം ഒരു സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഫേസ്ബുക്ക് മാര്‍ക്കറ്റ് പ്ലേസ് വഴി വാങ്ങിയ ഒരു പഴയ ഡ്രയര്‍ മെഷീനുള്ളില്‍ നിന്നാണ് വാങ്ങിയ ആൾക്ക് പണം ലഭിച്ചത്. യുവാവ് വാങ്ങിയ ഉപകരണം പ്രവര്‍ത്തിപ്പിച്ച് നോക്കാന്‍ നേരത്ത് കേടായ ഉപകരണമാണ് തനിക്ക് വിറ്റതെന്ന് മനസിലായി. 

ഇതോടെ വിറ്റയാളെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം പ്രതികരിക്കാതെ ഒഴിവാക്കിയിരുന്നു. പിന്നീട് മെഷീന്‍ പരിശോധിക്കാന്‍ ആളെ വിളിച്ചുവരുത്തി നോക്കുമ്പോഴാണ് അതില്‍ നിറയെ പണം ഒളിപ്പിച്ചുവെച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവം വൈറലായതോടെ സോഷ്യല്‍ മീഡിയ ഉപയോക്താക്കാള്‍ രസകരമായ അഭിപ്രായങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. ഒട്ടനവധി പേര്‍ ഈ വീഡിയോയുടെ ആധികാരികതയെ ചോദ്യം ചെയ്തുകൊണ്ട് രംഗത്തെത്തിയതോടെ സംഭവം വലിയൊരു തര്‍ക്കമായി മാറിക്കഴിഞ്ഞു.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

പേടിഎമ്മിനു പൂട്ടു വീണു; ബാങ്ക് പിരിച്ചു വിടാൻ അപേക്ഷ നൽകും



മുംബൈ: പേടിഎം പേയ്മെന്‍റ് ബാങ്കിനെതിരെ നടപടിയെടുത്ത് റിസർവ് ബാങ്ക്. ബാങ്കിന് നൽകിയിരുന്ന ലൈസൻസ് റദ്ദാക്കിയതായും ബാങ്ക് പിരിച്ചുവിടുന്നതിനായി ഹൈക്കോടതിയിൽ അപേക്ഷ നൽകുമെന്നും ആർബിഐ അറിയിച്ചു. 

നിക്ഷേപകരുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായ രീതിയിൽ പ്രവർത്തിച്ചതിനെ തുടർന്നാണ് നടപടി. ബാങ്കിങ് റെഗുലേഷന്‍ ആക്റ്റ് 1949-ലെ സെക്ഷന്‍ 22(4) പ്രകാരം 2026 ഏപ്രില്‍ 24-ന് പ്രവൃത്തി സമയം അവസാനിക്കുന്നത് മുതല്‍ ലൈസന്‍സ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് നിലവില്‍ വന്നതായി ആര്‍ബിഐ പ്രസ്താവനയില്‍ പറഞ്ഞു. 

ഇതോടെ ബാങ്കിങ് സേവനങ്ങളോ അനുബന്ധ ബിസിനസുകളോ പേടിഎം പേയ്മെന്‍റ് ബാങ്കിന് നടത്താനാകില്ല. ബാങ്കിന്‍റെ പ്രവര്‍ത്തനം നിക്ഷേപകര്‍ക്കും പൊതുജനങ്ങള്‍ക്കും ഗുണകരമല്ലെന്നും മാനേജ്മെന്‍റിന്‍റെ രീതികള്‍ ശരിയല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ആര്‍ബിഐ കടുത്ത നടപടി സ്വീകരിച്ചത്. 

ചൂടത്ത് കൂളാകാം.. 



ലൈസന്‍സ് നിബന്ധനകള്‍ ലംഘിച്ചതിനാല്‍ ബാങ്ക് തുടരുന്നതില്‍ അർഥമില്ലെന്നും ആര്‍ബിഐ പ്രസ്താവനയില്‍ പറഞ്ഞു. ചൈനയിലെ ആന്‍റ് ഗ്രൂപ്പും ജപ്പാനിലെ സോഫ്റ്റ് ബാങ്കും മുന്‍പ് നിക്ഷേപം നടത്തിയിരുന്ന വണ്‍ 97 കമ്മ്യൂണിക്കേഷന്‍സിന്‍റഎ പിന്തുണയോടെയാണ് പേടിഎം പ്രവര്‍ത്തിച്ചിരുന്നത്. 2015 ഓഗസ്റ്റിലാണ് ചെറിയ നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ അനുവാദമുള്ള ലിമിറ്റഡ് ബാങ്കിങ് ലൈസന്‍സ് ഇവര്‍ക്ക് ലഭിച്ചത്.

നേരത്തെ തന്നെ നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നതില്‍ നിന്ന് 2022 മാര്‍ച്ചില്‍ ആര്‍ബിഐ ബാങ്കിനെ വിലക്കിയിരുന്നു. തുടര്‍ന്ന് 2024 ജനുവരിയില്‍ പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

മാട്ടുക്കട്ടയിൽ മരുമകനെ വെട്ടി പരുക്കേൽപ്പിച്ച അമ്മായിയപ്പൻ അറസ്റ്റിൽ 

ഇടുക്കി: അയ്യപ്പൻകോവിൽ മാട്ടുക്കട്ടയിൽ വെയിറ്റിങ് ഷെഡ്ഡിൽ നിന്ന യുവാവിനെ എയർ ഗണ്ണിന് വെടിവച്ച് അമ്മയായിയപ്പൻ. വെടി കൊള്ളാതെ വന്നതോടെ കത്തികൊണ്ട് വെട്ടി പരുക്കേൽപ്പിച്ചു. മാട്ടുക്കട്ട കിഴക്കേക്കര പുത്തൻപുരയ്ക്കൽ മണിക്കുട്ടനാണ് പരുക്കേറ്റത്. ഇയാളുടെ ഭാര്യാ പിതാവ് ബേബി മാത്യു (ബാബു) അറസ്റ്റിലായിട്ടുണ്ട്. 

വ്യാഴാഴ്ച്ച വൈകിട്ടായിരുന്നു സംഭവം. മാട്ടുക്കട്ട ടൗണിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു മുന്നിൽ സുഹൃത്തുക്കളുമായി സംസാരിച്ചു നിൽക്കുമ്പോഴാണ് മണിക്കുട്ടനു നേരെ ബേബി മാത്യു പാഞ്ഞടുക്കുന്നത്. പിന്നിലൂടെയെയെത്തിയ ബേബി മണിക്കുട്ടിനു നേരെ എയർ ഗൺ ഉപയോഗിച്ച് വെടിവച്ചു. 

ഉന്നം പിഴച്ചതോടെ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഇയാൾ മണിക്കുട്ടനെ വെട്ടി. ഒഴിഞ്ഞു മാറിയതിനാല്‍ കൈക്കാണ് കുത്തു കൊണ്ടത്. കൈക്ക് ഗുരുതരമായി പരുക്കേറ്റ മണിക്കുട്ടനെ കട്ടപ്പനയിലെ ആശുപത്രിയിലും പിന്നീട് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

സംഭവത്തിന് ശേഷം നാട്ടുകാർ ബേബയെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. കുടുംബ പ്രശ്നവും സാമ്പത്തിക തർക്കവുമാണ് ആക്രമണത്തിനു പിന്നിലെന്നാണ് വിവരം. മുമ്പും ഇരുവരും പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. പോക്‌സോ കേസിലും പ്രതിയാണ് ബേബി മാത്യു. പ്രതിയെ കോടതിയിൽ ഹാജരാക്കി. 

മാട്ടുക്കട്ടയിൽ മരുമകനെ വെട്ടി വീഴ്ത്തി അമ്മായിയപ്പൻ

ഇടുക്കി: അയ്യപ്പൻകോവിൽ മാട്ടുക്കട്ടയിൽ വെയിറ്റിങ് ഷെഡ്ഡിൽ നിന്ന യുവാവിനെ എയർ ഗണ്ണിന് വെടിവച്ച് അമ്മയായിയപ്പൻ. വെടി കൊള്ളാതെ വന്നതോടെ കത്തികൊണ്ട് വെട്ടി പരുക്കേൽപ്പിച്ചു. മാട്ടുക്കട്ട കിഴക്കേക്കര പുത്തൻപുരയ്ക്കൽ മണിക്കുട്ടനാണ് (45) പരുക്കേറ്റത്. ഇയാളുടെ ഭാര്യാ പിതാവ് ബേബി മാത്യു (ബാബു-71) അറസ്റ്റിലായിട്ടുണ്ട്. 

വ്യാഴാഴ്ച്ച വൈകിട്ടായിരുന്നു സംഭവം. മാട്ടുക്കട്ട ടൗണിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു മുന്നിൽ സുഹൃത്തുക്കളുമായി സംസാരിച്ചു നിൽക്കുമ്പോഴാണ് മണിക്കുട്ടനു നേരെ ബേബി മാത്യു പാഞ്ഞടുക്കുന്നത്. പിന്നിലൂടെയെയെത്തിയ ബേബി മണിക്കുട്ടിനു നേരെ എയർ ഗൺ ഉപയോഗിച്ച് വെടിവച്ചു. 

ഉന്നം പിഴച്ചതോടെ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഇയാൾ മണിക്കുട്ടനെ വെട്ടി. ഒഴിഞ്ഞു മാറിയതിനാല്‍ കൈക്കാണ് കുത്തു കൊണ്ടത്. കൈക്ക് ഗുരുതരമായി പരുക്കേറ്റ മണിക്കുട്ടനെ കട്ടപ്പനയിലെ ആശുപത്രിയിലും പിന്നീട് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

സംഭവത്തിന് ശേഷം നാട്ടുകാർ ബേബിയെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. കുടുംബ പ്രശ്നവും സാമ്പത്തിക തർക്കവുമാണ് ആക്രമണത്തിനു പിന്നിലെന്നാണ് വിവരം. മുമ്പും ഇരുവരും പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. പോക്‌സോ കേസിലും പ്രതിയാണ് ബേബി മാത്യു. പ്രതിയെ കോടതിയിൽ ഹാജരാക്കി. 

22 ജീവനുകൾ ബലികൊടുത്ത് നിർമിച്ച കൂറ്റൺ ടണൽ.. ഉരുളി കമഴ്ത്തിയ കണക്ക് അഞ്ച് കൂറ്റൻ മലകൾ... അഞ്ചുരുളിയിലെ ഈ കാഴ്ച്ച കാണാൻ മറക്കരുതേ.. 


Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

മേരികുളം തോണിത്തടിയിൽ കാറുകൾ കൂട്ടിയിടിച്ച് വയോധികൻ മരിച്ചു



ഇടുക്കി: കുട്ടിക്കാനം- കട്ടപ്പന മലയോര ഹൈവേയിലെ അയ്യപ്പൻകോവിൽ തോണിത്തടിയിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വയോധികൻ മരിച്ചു. ഉപ്പുതറ കാക്കത്തോട് വാലുമ്മേൽ ജോസഫ് ഏലിയാസ് (ഏപ്പച്ചൻ 73) ആണ് മരിച്ചത്. ബന്ധുവീട്ടിലെ വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങവെ വ്യാഴാഴ്ച്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്.

ഒപ്പമുണ്ടായിരുന്ന ഭാര്യ സാലി (66), മകന്‍ ജോസി (31). ജോസിയുടെ ഭാര്യ ചിഞ്ചു (30) കൊച്ചു മകന്‍ ഫെര്‍ണാഡോ (ഒന്നര) എന്നിവര്‍ക്ക് അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. തോണിത്തടി ചെമ്പന്‍കുളം വളവിലാണ് അപകടമുണ്ടായത്.

വിവാഹ ചടങ്ങിന് ശേഷം വെള്ളിലാങ്കണ്ടത്തെ വിവാഹ വീട്ടിൽ പോയി വീട്ടിലേക്ക് മടങ്ങുന്നതിനിടെ എതിരെ ദിശമാറി വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ജോസിയാണ് കാര്‍ ഓടിച്ചിരുന്നത്. മുന്‍സിറ്റിലിരുന്ന ഏപ്പച്ചന്‍റെ തലയിടിച്ച് മുന്‍വശത്തെ ഗ്ലാസ് തകര്‍ന്നു. തലയ്ക്ക് ഗുരുതര പരുക്കുണ്ടായിരുന്നു. 

നാട്ടുകാരും ഓടിക്കൂടിയവരും ചേർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉപ്പുതറയിൽ നിന്നും മാട്ടുക്കട്ടയിലേക്ക് പോയ കാറാണ് എതിരെ വന്നത്. ഈ കാർ ഓടിച്ചയാളുടെ കൈക്ക് പരുക്കേറ്റിട്ടുണ്ട്. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp


Portable Mini Air Cooler Fan with LED Light

Travel