തിരുവനന്തപുരം: മാധ്യമ പ്രവർത്തകന്‍റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ മുൻ ദേവികുളം സബ് കലക്‌ടർ ശ്രീറാം വെങ്കിട്ടരാമനൊപ്പമുണ്ടായിരുന്നത് പ്രവാസിയുടെ ഭാര്യ. മോഡലും പ്രവാസിയുടെ ഇവരുമായി ശ്രീറാമിന് അടുത്ത സൗഹൃദം ഉണ്ടായിരുന്നതായിട്ടാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. തിരുവനന്തപുരത്ത് ചാർജെടുത്തതിനു ശേഷമാണ് ശ്രീറാമും ഇവരും തമ്മിൽ അടുക്കുന്നത്. ഫോണിലൂടെ സൗഹൃദത്തിലായ ഇരുവരും പരസ്പരം കാണുന്നതും പതിവായിരുന്നു.
Also Read: മനോഹരമായ ക്രിസ്തീയ ഗാനം വൈദികർ ആലപിച്ചപ്പോൾ.
അപകടം നടന്ന ഇന്നലെ രാത്രി ഇരുവരും ഒരു ക്ലബിൽ ആഘോഷ പാർട്ടിയിലായിരുന്നു. ഇതിനു ശേഷം താമസ സ്ഥലത്തേക്കുള്ള പോക്കിലായിരുന്നു അപകടം. ക്ലബിൽ ഇരുവരും ഒരുമിച്ച് ആഹാരം കഴിക്കുകയും മദ്യപിക്കുകയും ചെയ്തിരുന്നതായും റിപ്പോർട്ടുണ്ട്. ക്ലബ് പരിസരത്ത് പാർക്ക് ചെയ്തിരുന്ന കാറിലിരുന്നും മദ്യപിക്കുന്നുണ്ടായിരുന്നു.
തലസ്ഥാനത്തെ ഉന്നതരുമായി സ്ത്രീക്ക് ബന്ധമുണ്ടായിരുന്നു. ഇതിന്‍റെ ബലത്തിൽ നിയമ ലംഘനം നടത്തുന്നതും ആഡംബര ജീവിതം നയിക്കുന്നതും ഇവരുടെ പതിവായിരുന്നു. നിയമലംഘനത്തിന് പലപ്പോഴും പിടിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഉന്നത ബന്ധം മറയാക്കി രക്ഷപെടുകയായിരുന്നു ഇവരുടെ പതിവ്. ഇന്നലെ ശ്രീരാമിനൊപ്പം താമസ സ്ഥലത്തേക്കുള്ള പോക്കിലാണ് കാർ അപകടം ഉണ്ടായിരിക്കുന്നതെന്ന് മൊഴി നൽകിയിട്ടുണ്ട്.
ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: