കൊച്ചി: ഗ്ലാമർ ചിത്രങ്ങൾ കൊണ്ട് സൈബർ ലോകത്തെ ശ്രദ്ധേയ താരമായിരിക്കുകയാണ് നടി ഐശ്വര്യ സുരേഷ്. കളി എന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ മനസു കീഴടക്കിയ നടിയാണ് ഐശ്വര്യ സുരേഷ്.
സോഷ്യൽ മീഡിയയിൽ സജീവമായ താരം ആരാധകർക്കായി നിരവധി ഗ്ലാമർ ചിത്രങ്ങളും പങ്കുവക്കാറുണ്ട്. ഇത്തരത്തിൽ ഏറ്റവും പുതുതായി താരം പങ്കുവച്ച ചിത്രങ്ങൾ ഇപ്പോൾ സൈബർ ലോകത്ത് വൈറലാകുകയാണ്.
പൂർണ നഗ്നയായി ടൗവലും തൊപ്പിയും കൊണ്ട് നാണം മറക്കുന്ന ചിത്രങ്ങളാണ് ഐശ്വര്യ സുരേഷ് ഇപ്പോൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.
ചിത്രങ്ങൾ പങ്കുവച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ ഇത് വൈറലായി മാറി. നിരവധി പേരാണ് ലൈക്കുകളും കമന്‍റുമായി എത്തിയിരിക്കുന്നത്. ബ്ലാക്ക് ആൻഡ് വൈറ്റ് മോഡിലാണ് ചിത്രങ്ങൾ ഷൂട്ട് ചെയ്‌തിരിക്കുന്നത്.
നടിയുടെ ശരീര സൗന്ദര്യം മുഴുവനായി കാണത്തക്കവിധമാണ് ഫോട്ടോഷൂട്ട്. ഒപ്പം നാണം മറക്കാൻ കട്ടിയുള്ള ഒരു ടൗവൽ ശരീരത്തിൽ വിരിച്ചിട്ടിരിക്കുന്നതും കാണാം. ഒരു കൈ കൊണ്ട് ടൗവൽ പിടിച്ചിരിക്കുമ്പോൾ രണ്ടാമത്തെ കൈയിൽ ഒരു വട്ടത്തൊപ്പിയും കാണാം. ചുണ്ടിൽ സിഗരറ്റ് കടിച്ചു പിടിച്ചിട്ടുമുണ്ട്.
മറ്റൊരു ചിത്രത്തിൽ തൊപ്പിയും സിഗരറ്റും ഇല്ലാതെ ടൗവൽ മാത്രം ഉപയോഗിച്ച് നാണം മറക്കുന്നത് കാണാം. മുമ്പും ഗ്ലാമറസ് ചിത്രങ്ങൾ പങ്കുവച്ച് ഐശ്വര്യ സുരേഷ് ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. പെരുമ്പാമ്പിനൊപ്പമുള്ള ഫോട്ടോഷൂട്ട് നേരത്തെ വൈറലായിരുന്നു. ഇത് വിവാദങ്ങൾക്കും കാരണമായിരുന്നു. ഇൻസ്റ്റഗ്രാമിൽ മാത്രം 156 കെ ഫോളോവേഴ്‌സാണ് താരത്തിനുള്ളത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ
വീടിനു തീ പിടിച്ച് ദമ്പതികൾ വെന്തു മരിച്ചു
ഇടുക്കി: വണ്ടൻമേട് പുറ്റടിയിൽ വീടിനു തീ പിടിച്ച് ഭാര്യയും ഭർത്താവും മരിച്ചു. മകൾ അതിവ ഗുരുതരാവസ്ഥയിൽ. അണക്കര എട്ടാം മൈലിലെ ജ്യോതി സ്റ്റോഴ്‌സ് ഉടമ രവീന്ദ്രൻ (50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്. മകൾ ശ്രീധന്യയെ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
തിങ്കളാഴ്ച്ച പുലർച്ചെ ഒന്നോടെയായിരുന്നു അപകടം. വീടിനു തീ പടരുന്നത് കണ്ട് സമീപവാസികളാണ് ആദ്യം ഓടിയെത്തിയത്. വീടിനുള്ളിൽ മൂവരും പൊള്ളലേറ്റ നിലയിലായിരുന്നു. തുടർന്ന് ഫയർ ഫോഴ്‌സ് സ്ഥലത്തെത്തി തീ അണച്ചു. രവീന്ദ്രനെയും ഭാര്യയെയും കട്ടപ്പനയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇവരുടെ മൃതദേഹം ഇടുക്കി മെഡിക്കൽ കോളെജിലേക്ക് മാറ്റി.
പുറ്റടി ഹോളിക്രോസ് കോളെജിനു സമീപത്താണ് ഇവരുടെ ഒറ്റമുറി വീട്. പുലർച്ചെ മകൾ ശ്രീധന്യയുടെ നിലവിളി കേട്ടാണ് അയൽവാസികൾ ഓടിയെത്തിയത്. അണക്കരയിൽ സോപ്പുൽപ്പന്നങ്ങൾ വിൽപന നടത്തി വരികയായിരുന്നു രവീന്ദ്രൻ. അപകട കാരണം വ്യക്തമായിട്ടില്ല. വീട്ടിൽ പൊലീസും ഫയർ ആൻഡ് റെസ്ക്യൂ സംഘവും പരിശോധന നടത്തി വരികയാണ്.
Post A Comment: